Homeസാഹിത്യം
സാഹിത്യം
ചുറ്റും മരണം ചുവടുവെയ്ക്കുമ്പോൾ സാഹിത്യത്തിലെ ചില മരണ ചിന്തകൾ
രമേഷ് പെരുമ്പിലാവ്അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത്. മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയിത്രിയുമായി. ദീർഘകാലത്തെ നൈരാശ്യവും...
അക്ബര്‍ കക്കട്ടില്‍ ചെറുകഥാമത്സരം
കുറ്റ്യാടി: പ്രശസ്ത സാഹിത്യകാരനും വട്ടോളി നാഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകനുമായിരുന്ന അക്ബര്‍ കക്കട്ടിലിന്‍റെ സ്മരണാര്‍ത്ഥം വട്ടോളി നാഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമിതി, ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം...
അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ കൊച്ചിയില്‍
കൊച്ചി: വാര്‍ഷിക പരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പ് കൊച്ചിയില്‍ നടക്കും. സ്ഥിരം വേദിയായി കൊച്ചിയെ തന്നെ ആലോചിക്കുന്നുണ്ട്. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.പുസ്തകോത്സവം (International...
വാട്‌സ് ആപ്പിലൂടെ വ്യാജപുസ്തകങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍
കോട്ടയം: എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് വ്യാജപുസ്തകങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശി മിഷാല്‍ കെ. കമാല്‍, തൃശൂര്‍ ഒല്ലൂര്‍ സ്വദേശി...
ആശാൻ യുവകവി പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്
ആശാൻ വിശ്വ കവിതാ പുരസ്കാരം ചിലിയൻ കവി റൗൾ സുറിറ്റിയ്ക്ക്. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. ആശാൻ യുവകവി പുരസ്കാരത്തിന് ശ്രീജിത്ത് അരിയല്ലൂരിനെയും തെരഞ്ഞെടുത്തു. 'പല കാല കവിതകൾ' എന്ന കവിതാ...
ചിരിയുടെ തമ്പുരാൻ, ചിന്തയുടെയും
നിധിൻ.വി.എൻ“ഇവിടെ കാണുന്ന ചിരിയും കണ്ണീരും ഒരുപോലെ മിഥ്യയാണെന്നിരിക്കെ എന്തിനു ചിരിക്കാതിരിക്കണം” എന്നു ചിന്തിച്ച എഴുത്തുകാരനാണ് സഞ്ജയന്‍. 1903 ജൂണ്‍ 13-നു തലശ്ശേരിക്കടുത്ത് ജനിച്ച മൂര്‍കോത്തു രാമനുണ്ണി നായരുടെ തൂലികാനാമമാണ് സഞ്ജയന്‍. കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം കേരളം...
സമയകാലങ്ങളിൽ ഓർമ്മയെ കൊത്തിവെക്കുമ്പോൾ
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 7)
ഡോ. രോഷ്‌നി സ്വപ്ന
""ഞാൻ എൻറെ തന്നെ യാഥാർത്ഥ്യത്തെ വരച്ചെടുക്കുകയാണ് "
ഫ്രിദ കാഹ്‌ലോസാൽവദോർ ദാലിയുടെ ""ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി"" എന്ന ചിത്രം സമയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയത്തിന്...
വിലാസമില്ലാത്ത കത്തുകൾ
ദിൽറുബ പി. കെ.കത്തുകൾ വരാറുണ്ട്
ഓരോ കൊല്ലവസാനവും..
വിലാസം തെറ്റി
വിഷയം തെറ്റി
വഴി തെറ്റി
എന്നും....
അത്തർ
മണക്കുന്ന
മണൽക്കാറ്റ്
അടിക്കുന്ന
ഒരു വാപ്പാൻടെ
ഖൽബും പേറി
വരുന്ന കത്ത്..
പട്ടിണി കരിഞ്ഞ
വിയർപ്പ് പൊടിയുന്ന
നോട്ട് മണക്കുന്ന
മദിരാശിയിൽ നിന്ന്
ഏട്ടൻടെ കത്ത്....
ഏതോ ഇല്ലത്തുനിന്നും
അടുക്കളകടന്ന്
അരങ്ങത്തേക്ക് കുതിക്കുന്ന
പുകമണക്കുന്ന കത്ത്....
പേറാനാവുന്നില്ല
ഇവയുടെ ഗന്ധങ്ങൾ
വലിയ കൈയക്ഷരങ്ങളുടെ
വിലാസക്കാരെ
കണ്ടുപിടിച്ചേൽപ്പിക്കണം....
അല്ലെങ്കിൽ
ഗന്ധങ്ങൾ
അവർ മറക്കണം..
കത്തുകൾ
മറക്കണം..
എഴുത്ത്
മറക്കണം..
മറുപടി
മറക്കണം...
ഹാ...
അങ്ങനെയങ്ങനെ
കത്തുകൾ
മരിക്കണം......
എഴുത്തച്ഛൻ പുരസ്കാരം സച്ചിദാനന്ദന്
തിരുവനന്തപുരം: 2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്നരലക്ഷമായിരുന്ന അവാർഡ് തുക മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അഞ്ച് ലക്ഷമാക്കിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി...
നീയാണ് കാരണം
സലാം ഒളവട്ടൂര്‍നീ
പെയ്തിട്ടു പോയ
പുഞ്ചിരിയാണെന്‍റെ
കിനാവിന്‍റെ പുഴ
നിറച്ചൊഴുക്കിയത്നീ
അയച്ച
കല്യാണക്കുറിയാണെന്‍റെ
ഉള്ളിന്‍റെയുള്ളിലൊരു
ഇരമ്പുന്ന സാഗരം
പണിതിട്ട് പോയത്നീ
തന്നയോര്‍മകാളാണെന്‍റെ
ഏകാന്തതയുടെ തീരത്തെ
തിരയടിച്ചുണര്‍ത്തിയത്നീ
മറന്ന വാക്കാണെന്‍റെ
മോഹ പക്ഷികളാകാശം
തൊടാതെയിറങ്ങി...


