Homeസാഹിത്യം

സാഹിത്യം

മൂന്ന് പ്രണയകവിതകള്‍

എം. ജീവേഷ്1ആകാശമുണ്ടെന്ന തോന്നലില്ലേ അതു തന്നെയല്ലേ പ്രണയം; ചിറകില്ലാതിരുന്നിട്ടും പറക്കാനാവുന്നത്.2ഏകാന്തത കൊത്തിയില്ലാതാക്കുന്ന ഒരു കിളിയുണ്ടായിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു. എന്റെ ശിഖരങ്ങൾ അതിന്റെ കൊക്കുകൊണ്ട് ഉരഞ്ഞു പൊട്ടട്ടെ മുറിഞ്ഞു കൊള്ളട്ടെ ചാറൊലിക്കട്ടെ. സാരമില്ല, എന്തുപറഞ്ഞാലും ഒറ്റമരത്തിന് ഒരു കിളി വസന്തം തന്നെയാണ്.3കാറ്റു വന്ന് തൊട്ടെന്നെ.എന്നേക്കാൾ മുറിവുണ്ടായിരുന്നു അതിനും.ചില്ലകളിൽ തട്ടിയ പാടുകൾ, മുള്ളിലുരഞ്ഞ കോറലുകൾ.എങ്കിലും ഉമ്മവച്ചുമ്മവച്ചു പറന്നുപോയ്.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി

മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വർഷം ആഘോഷിക്കുന്ന വേളയിൽ ബാംഗ്ലൂർ വിദ്യരണ്യപുര കൈരളി കലാസമിതിയുടെ സാംസ്കാരിക മുഖമായ വികാസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഈ കൃതിചർച്ച ചെയ്യുന്നു. ഒക്ടോബർ 20 ഞായറാഴ്ച...

ശബ്ദം

അളക എസ് യമുനകിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും അമ്മയുടെ ശബ്ദം അതും തനിച്ചിരുന്നോർമ്മകൾ കോർക്കുന്ന നേരത്തുതന്നെ... മുറിഞ്ഞുപോകുന്ന വാക്കുകൾക്ക് "എന്തു പറ്റി കുഞ്ഞീ നിനക്കെ"ന്ന നേർത്ത ശബ്ദത്തിലുള്ള ചോദ്യം!പിന്നെ നിശ്ശബ്ദതമായ പെയ്ത്തായിരുന്നു രണ്ടു മേഘങ്ങൾ....വർഷങ്ങൾക്കു...

പുരസ്കാരസമർപ്പണം

കോട്ടയം: 2017 ലെ ഇ. പി. വാസുദേവൻ ഗുരുക്കൾ പുരസ്കാരം തിരുവനന്തപുരം സി.വി.എൻ. കളരിയിലെ ശ്രീ ജി .സത്യനാരായണൻ ഗുരുക്കൾക്ക് . നവംബർ 26ന് കടുത്തുരുത്തി ഗൗരീ ശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക...

ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ‌്തി അന്തരിച്ചു

എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്കാര (2017) ജേതാവുമായ കൃഷ്ണ സോബ‌്തി ( 93) വിടവാങ്ങി.  ഹിന്ദിയിലെ ഐതിഹാസിക കൃതികളുടെ രചയിതാവാണ് കൃഷ്ണ സോബ‌്തി.1980 ൽ 'സിന്ദഗിനാമ' എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്....

ഗാന്ധി മാര്‍ഗ്ഗം

രാജേഷ് ചിത്തിരആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ട ദിവസമാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്പരസ്പരം നോക്കിയിരിക്കെ ഞാന്‍ പറഞ്ഞു; താങ്കളെ അനുകരിക്കുകയായിരുന്നു.ചിരിച്ചുകൊണ്ട് എന്റെ ശിരസ്സില്‍ തൊട്ടു. അദ്ദേഹത്തിന്റെ മോണ തിളങ്ങി.പള്ളിക്കൂടവും പരിസരവും കടന്ന് വൃത്തി ദൂരേക്ക് സഞ്ചരിച്ച ഒക്ടോബറില്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിഅതേ തിളങ്ങുന്ന മോണകള്‍ ഒരാഴ്ചത്തെ ഉച്ചക്കഞ്ഞിക്കുറിച്ചാവണം മക്കക്കെല്ലാം...

രാധാകൃഷ്ണന്‍ എടച്ചേരിക്ക് കവിതാ അവാര്‍ഡ്

അരൂര്‍ പത്മനാഭന്‍ സ്മാരക ട്രസ്റ്റിന്റെ കവിതാ അവാര്‍ഡിന് രാധാകൃഷ്ണന്‍ എടച്ചേരിയുടെ 'മീനുകളുടെ പ്രണയം' എന്ന കവിതാ സമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. മേയ് ഒന്നിന് ആയഞ്ചേരിയിലെ അനുസ്മരണ സമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അവാര്‍ഡ് സമ്മാനിക്കും....

സുനിത ഗണേഷിന്റെ “ഭംഗാറുകളുടെ ലോകം” പ്രകാശനത്തിന്

സുനിത ഗണേഷിന്റെ ശാസ്ത്ര നോവലായ “ഭംഗാറുകളുടെ ലോകം” പ്രകാശനത്തിന് ഒരുങ്ങുന്നു.  മെയ്‌ 25-ന് 3 മണിക്ക് പാലക്കാട് ലൈബ്രറി കൗൺസിൽ പുസ്തക മേളയില്‍ വെച്ച് പ്രകാശനം ചെയ്യും.പ്രപഞ്ചത്തിന്റെ അപാരതകളിലേക്ക് കണ്ണുംനട്ട് നില്‍ക്കുന്ന സങ്കീർണമായ...

ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കെ ജയകുമാറിന്

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പേരില്‍ ജന്മനാട് നല്‍കിവരുന്ന പരമോന്നത ബഹുമതിയായ ബഷീര്‍ ബാല്യകാല സഖി പുരസ്കാരത്തിന് പ്രശസ്തകവിയും ഗാന രചയിതാവും മുന്‍ചീഫ്‌ സെക്രട്ടറിയും, മലയാള...

കള്ളർ വരുന്നു, കണ്ണൂരില്‍

കണ്ണൂര്‍: അന്താരാഷ്ട്ര സൈദ്ധാന്തികനും സാഹിത്യ വിമർശകനുമായ ജോനഥൻ ഡി. കള്ളർ ആദ്യമായി ഇന്ത്യയില്‍. കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന കൊളോക്യത്തോട് അനുബന്ധിച്ചാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ജനുവരി 31, ഫെബ്രവരി 1, 2...
spot_imgspot_img