Homeസാഹിത്യം

സാഹിത്യം

‘അതിജീവനം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ കവിതാരചനമത്സരം

കണ്ണൂര്‍: 'അതിജീവനം' വിഷയമാക്കി 'തൂലിക' എന്ന പേരില്‍ ഓണ്‍ലൈന്‍ കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, ഡിഗ്രി എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.രചനകള്‍ ഒക്ടോബര്‍ 17ന് വൈകുനേരം 5-മണിക്ക് മുമ്പായി 9995143347...

ബഷീര്‍ സാഹിത്യ പുരസ്‌കാരം രാധു പുനലൂരിനും എം.കെ. ഖരീമിനും

വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക സമിതിയുടെ രണ്ടാമത് ബഷീര്‍ പുരസ്‌കാരം  രാധു പുനലൂരിനും എം.കെ. ഖരീമിനും സമ്മാനിക്കുമെന്ന് സമിതി അംഗം വി.വിഷ്ണു ദേവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...

ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കെ ജയകുമാറിന്

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പേരില്‍ ജന്മനാട് നല്‍കിവരുന്ന പരമോന്നത ബഹുമതിയായ ബഷീര്‍ ബാല്യകാല സഖി പുരസ്കാരത്തിന് പ്രശസ്തകവിയും ഗാന രചയിതാവും മുന്‍ചീഫ്‌ സെക്രട്ടറിയും, മലയാള...

ലക്ഷ്യങ്ങളുടെ അവകാശം

പ്രവീൺ പി.സിഅയാളുടെ നീട്ടിപ്പിടിച്ച തോക്കിനു മുന്നിൽ നിരായുധമാക്കപ്പെട്ട കൈകളുമായി നിന്നു. രണ്ടുതരം വെറികളാണ് അപ്പോൾ ശൂന്യതയുടെ പകർപ്പിൽ തളം കെട്ടി നിന്നത്. അയാൾക്ക് എന്നെ കൊല്ലാനും എനിക്ക് ജീവിക്കാനും. കൊല്ലുക എന്നത് എന്റെ വംശീയതക്ക്...

ഇടവേളകളിൽ

അഞ്ജലി ജോസ്കണ്ടു കണ്ടു മിണ്ടി പ്രിയം വന്നൊരാത്മാവാണെനിക്ക് നീ...! രാത്രിയുടെ അന്ത്യയാമങ്ങളിൽ പാനപാത്രം വെച്ചു നീട്ടി....! ഞെട്ടലിൽ കുതറിയോടാൻ ശ്രമിച്ച നിന്നെ ഞാൻ വരിഞ്ഞു കെട്ടി സ്വന്തമാക്കിയെന്നഹങ്കരിച്ചു...! സ്വന്തമെന്ന് തോന്നിച്ച് പാനപാത്രം കുടിച്ചു നീ.. ! മത്തു പിടിപ്പിക്കുന്ന...

കാലിക്കറ്റില്‍ സാഹിത്യ ശില്പശാല

കോഴിക്കോട് സർവകലാശാല ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ 'ബഷീറിന് മുമ്പും ശേഷവും ഭാവുകത്വം' എന്ന മുഖ്യ പ്രമേയത്തില്‍ 3 ദിവസത്തെ വിദ്യാർത്ഥികൾക്കുള്ള സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11,12, 13 തീയ്യതികളില്‍ കാലിക്കറ്റ് യൂനിവേര്‍സിറ്റി ക്യാമ്പസില്‍...

നോവ്‌

അശ്വതി മോഹൻമൗനത്തിനു ഇടം നൽകുംതോറും നീ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു. നീ എന്നെ കീഴടക്കിയത് എന്റെ മനസ്സ് നിനക്കൊരുക്കിയ വഴിയിലൂടെയാണല്ലോ.നിന്റെ വേരുകൾ എന്നെ വലിച്ചുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ അത് കണ്ടില്ലന്നു നടിച്ചതും നിന്നെ മറക്കാൻ...

കിളിപ്പട്ടങ്ങൾ

കവിത സുര്യ സുകൃതംചിറകൊടിഞ്ഞ കിളികളാണ് പട്ടങ്ങളായ് പറക്കുന്നത്.രാത്രികളോട് കൊഞ്ഞനം കാട്ടി പകലുകളിൽ തന്റേടികളായ് ചിരിച്ച് ചിരിച്ച്.... കളിച്ച് രസിച്ച്.... പാടി പറന്നവർ.വേടനില്ലാത്ത കാടുകൾ അവർ സ്വപ്നം കണ്ടിട്ടുണ്ടാവാം. മതിയാവോളം പൊക്കത്തിൽ പറന്നിട്ടുണ്ടാവാം.എരിഞ്ഞു തുടുക്കുന്ന സൂര്യന്റെ കവിളിലൊരുമ്മ വയ്ക്കുവാനുള്ള യാത്രയിലായിരുന്നവർ. ഇടയ്ക്കെപ്പോഴോ, തടുത്ത, മേഘത്തോടേറ്റുമുട്ടിയാ ചിറകുകൾ തകർന്ന് പോയ്.കൊതിയുണ്ട് പിന്നെയും പൊങ്ങി പറക്കുവാൻ. കൊതിയുണ്ട് കാറ്റിന്റെ ഊഞ്ഞാലിലാടുവാൻ.ഇനിയെന്റെ...

കവിതയുടെ കാര്‍ണ്ണിവല്‍ മാര്‍ച്ച്‌ 9, 10, 11 തീയ്യതികളില്‍

പട്ടാമ്പി: കവിതക്ക് വേണ്ടിമാത്രമുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഉത്സവമായ 'കവിതയുടെ കാർണിവൽ' മൂന്നാം പതിപ്പ് മാർച്ച് ഒമ്പത്, പത്ത്, 11 തീയതികളിൽ പട്ടാമ്പി കോളജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി' എന്ന പ്രമേയത്തിലാണ് പരിപാടി...

പേര്: പത്തൊമ്പത് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അമ്പത്തി ഏഴ് മനുഷ്യർ സ്ഥലം: ആസ്സാം

അബ്ദുൽ അഹദ് നാളെയീ സ്ഥലത്തിന്റെ സ്ഥാനത്ത് എന്തു ചേർക്കും എന്നറിയില്ല. പൗരത്വമില്ലാത്തവന്റെ, രാജ്യമില്ലാത്തവന്റെ സ്ഥാനം രാജ്യാതിർത്തികൾക്കപ്പുറമുള്ള കടലാണെന്നാണ് റോഹിൻഗ്യർ പഠിപ്പിച്ചത്. ...... നാളെ, ഞങ്ങളുടെ മേൽവിലാസം ഇല്ലാതാക്കാൻ നിങ്ങളെത്തുമ്പോൾ പ്രാതൽ കഴിച്ചെത്തുക. ഞങ്ങൾ കൃഷി ചെയ്ത ധാന്യങ്ങളില്ലാതെ നിങ്ങൾക്ക് പ്രാതൽ...
spot_imgspot_img