Homeസാഹിത്യം
സാഹിത്യം
കവിതാരചനാ മത്സരം
വളളത്തോൾ ജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കുമായി കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. സൃഷ്ടികൾ അതത് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും മത്സരാർത്ഥിയുടെ മേൽവിലാസം, ഫോൺനമ്പർ സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കൽപിത സർവകലാശാല, ചെറുതുരുത്തി-679...
പുതുകവിത പ്രബന്ധങ്ങള്‍ ക്ഷണിച്ചു
പുതുകവിതയെ അടിസ്ഥാനമാക്കി ഫെബ്രുവരി നാലുമുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗം നടത്തുന്ന ത്രിദിന ദേശീയ സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. പുതുകവിതാപഠനങ്ങളുടെ സമാഹരണമാണ് സെമിനാറിന്റെ ലക്ഷ്യം.വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ അപഗ്രഥനവും നിഗമനങ്ങളുള്ളതും പ്ലേജിയറിസമില്ലാത്തതുമാവണം...
പുസ്തകപ്രകാശനവും പ്രഭാഷണവും
മർകസ് നോളജ് സിറ്റിയും റാസ്പ്ബെറി ബുക്‌സും മലബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവെലപ്മെന്റും സംയുക്തമായി പുസ്തകപ്രകാശനവും പ്രഭാഷണവും സംഘടിപ്പിക്കുന്നു. മെയ് 3 നു വൈകീട്ട് കോഴിക്കോട് മാവൂർ റോഡ് കാലിക്കറ്റ് ടവറിൽ...
പട്ടിയും ഞാനും
രാജേഷ് ശിവആക്രമണോത്സുകതയോടൊരു പട്ടി
എന്നെയോടിച്ചുകൊണ്ടേയിരുന്നു
ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു
തുണിയിൽ പല്ലമർത്തുകയും
കടിച്ചുകീറുകയും
കാലിൽ കടിയേറ്റു ഞാൻ
നിലവിളിച്ചുകൊണ്ടോടുകയും ചെയ്തുഅങ്ങനെയിരിക്കെയൊരുദിവസം
ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു
അപ്പോളതു ശാന്തമായി
എന്റെ മുന്നിൽക്കയറിപ്പോയി
അതൊരുപാടുമുന്നിലായി
പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും
ഒരോർമയാകുകയും ചെയ്തുവെങ്കിലും
മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി
അതുമായികൂട്ടിയിടിക്കുമെന്ന ഭീതി
എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.ബാക്കിവച്ച കുരശ്ശബ്ദങ്ങൾ
അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു
പുറത്തുവിട്ടുകൊണ്ടിരുന്നു!
കുരയോർമകളിൽ നിന്നുള്ള പല്ലുകൾ
പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു
എന്റെ...
കാട് തീണ്ടുന്നവൻ
അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ
മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ്
കള്ളിമുൾ ചെടിയുടെ വേരിൽ
പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ
കണ്ടെത്തിയത്
ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ
മേഘങ്ങൾ കൂർത്തമുനയുള്ള
ആലിപ്പഴങ്ങളെറിഞ്ഞ്
പ്രതികാരം തീർത്തു
ഒടുവിൽ മഴമേഘങ്ങളെ വേരോടെ
പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു
പോകുന്നവന്റെ ദേഹമാസകലം
പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ
ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള
ചോര തളംക്കെട്ടി നിൽക്കുന്നവൻ
പതിയെ...
ഭാരത് ഭവനിൽ പ്രാന്തവൽകൃത കവിതാ കൂട്ടായ്മ.
കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, സെന്റർ ഫോർ ആർട്ട്‌സ് ആൻഡ് കൾച്ചറൽ സ്റ്റഡീസും ചേർന്ന് ഒരുക്കിയ പ്രതിമാസ സാഹിത്യ സംവാദപരിപാടിയായ അ അക്ഷരത്തിന്റെ ഒക്ടോബർ പതിപ്പ് ഭാരത് ഭവനിൽ...
ടാഗോര്‍ സ്മരണ ഭാരത് ഭവനില്‍ നടന്നു
തിരുവനന്തപുരം : കവി, തത്ത്വ ചിന്തകന്‍, ദൃശ്യ കലാകാരന്‍, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്‍റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതുരൂപം നല്‍കുകയും ചെയ്ത...
തനിമ പുരസ്‌കാരം: ജീവചരിത്ര കൃതികള്‍ ക്ഷണിക്കുന്നു
കോഴിക്കോട്: തനിമ കലാസാഹിത്യ വേദിയുടെ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2015-ന് ശേഷം ആദ്യപതിപ്പായി പുറത്തിറങ്ങിയ ജീവചരിത്ര കൃതികള്‍ക്കാണ് അവാര്‍ഡ്. പരിഭാഷ, അത്മകഥ, കേട്ടെഴുത്ത് രചന എന്നിവ പരിഗണിക്കുന്നതല്ല. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....
ഗുരുസമക്ഷം
നിയാസ് ബക്കർഅരുതരുത് കരയരുത്
കാരിരുമ്പാവുക.
പിഴച്ചതാർക്കെന്നറിയില്ല
കാലത്തിനോ
കാലക്കേടിലാക്കുമീ
ഗുരുക്കന്മാർക്കോ!മാതാ പിതാ ഗുരു ദൈവമെന്നല്ലോ
കാലമിത്രയും ചൊല്ലിപ്പഠിച്ചു നമ്മൾ
ഒളിച്ചു നിന്നും
അസ്ത്രവിദ്യ പഠിച്ചൊരു
ഏകലവ്യനും
ഒരു പെരുവിരലല്ലോ
ഗുരുദക്ഷിണഒളിക്കാതെ മറക്കാതെ
വിദ്യ അർത്ഥിക്കും
പെൺകുരുന്നു ഞാൻ
നൽകുന്നു
ഗുരുദക്ഷിണയായ്
എന്റെ പ്രാണൻ.ഉഗ്ര വിഷം ചീറ്റും സർപ്പമോ
ചിന്ത വിഷം തീണ്ടിയ ഗുരുനാഥനോ
എടുത്തു കൊൾകെന്റെ പ്രാണൻ.അരുതരുത് കരയരുത്
കാരിരുമ്പാവുക.
കാലചക്രം...
ശരീരമില്ലാത്തവർ
ഗിരീഷ് വര്‍മ്മപറയുന്നതെന്തും
വായുവിലലയടിക്കുന്നുണ്ട്.
കുഞ്ഞലകൾക്ക് പോലുമെന്ത്
തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്.
നാവറുപ്പ് സംഘം
ഉയരും നാവുകളറുക്കുന്നോർ
ചരിത്രത്തിൽ
വീര സമരങ്ങളിൽ
പുറംതിരിഞ്ഞുനിന്നോർ.
നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും
നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ
കയറുമിടങ്ങളിൽ കയറിയവർ
മകുടങ്ങൾ പൊളിക്കും.
ഏറുമാടങ്ങളിലിരുന്ന്
വഴിതെറ്റിയലയന്നവർക്ക്
നരകത്തിലേക്ക് വഴി ചൂണ്ടും.
രാജ്യസംരക്ഷകരാണെന്ന്
നടിക്കുമ്പോൾ
കാടും മേടുമവർ ചുട്ടെരിക്കും.
ഒറ്റയാന്റെ ചെയ്തികളാണ്
മനുഷ്യകൃഷിയിടങ്ങളിൽ
സംഘമിറങ്ങുമ്പോൾ.ശരീരമില്ലെന്നത് പോകട്ടെ
ശുദ്ധമായി നയിക്കേണ്ടുന്ന
ഒരാത്മാവുമില്ലന്നതാണ് കഷ്ടം!വെറും ശബ്ദങ്ങൾ മാത്രം
ചോര കുടിക്കുന്ന...


