Homeസാഹിത്യം
സാഹിത്യം
‘എട്ടാമത്തെ പിരീഡു’മായി അധ്യാപകര്‍
തൃശ്ശൂര്‍: ജില്ലയിലെ നാല്‍പത്തൊന്ന് അധ്യാപകര്‍ എഴുതിയ കവിതാസമാഹാരമായ 'എട്ടാമത്തെ പിരീഡ്' കല്‍പ്പറ്റ നാരായണന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസിന് നല്‍കി പ്രകാശനം ചെയ്തു. അധ്യാപകര്‍ മാറുന്ന കാലത്തിന്റെ...
ചിലപ്പതികാരം സ്മരണയിൽ മതിലകം
കൊടുങ്ങല്ലൂർ: തമിഴ് ഇതിഹാസ കാവ്യമായ 'ചിലപ്പതികാരം' രചിച്ചതെന്ന് അനുമാനിക്കുന്ന മതിലകത്ത് ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി കാവ്യോത്സവം സംഘടിപ്പിച്ചു. നാട്ടിലെ മൺമറഞ്ഞ കവികളുടെ രചനകൾ ആലപിച്ചാണ് പരിപാടിക്ക് തുടക്കമായത്. വിവിധ തലങ്ങളിലുള്ള നൂറോളം കവികൾ...
വയലാർ അവാർഡ് കെ.വി. മോഹൻകുമാറിന്
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം സാഹിത്യകാരനും ഐ.എ.എസ്കാരനുമായ കെ.വി. മോഹൻകുമാറിന് ലഭിച്ചു. 'ഉഷ്ണരാശി കരപ്പുറത്തിന്‍റെ ഇതിഹാസം' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...
സി വി ശ്രീരാമൻ സ്മൃതി പുരസ്കാര ചടങ്ങ് മാറ്റിവെക്കുന്നു
സി വി ശ്രീരാമൻ ട്രസ്റ്റ് ഈ വർഷം നടത്താനിരുന്ന ആറാമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാര ചടങ്ങ് കേരളത്തിലുണ്ടായ പ്രളയത്തെ തുടർന്ന് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നു. അവാർഡിനുള്ള കൃതികൾ ക്ഷണിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ്...
പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു
പാലക്കാട്: സുല്‍ത്താന്‍ പേട്ടയിലെ ജില്ലാ പബ്ലിക് ലൈബ്രറിയില്‍ വെച്ച് നവംബര്‍ 10ന് രാവിലെ 10 മണിയ്ക്ക് പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. വിമര്‍ശകനും വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പലുമായ ഡോ. പി മുരളി പരിപാടിയുടെ...
പെട്രോൾ പമ്പിരുന്നിടം വില്പനക്ക്
വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത്
ഫോണിൽ കണ്ട പരസ്യമാണിത്
"പെട്രോൾ പമ്പിരുന്നിടം വില്പനക്ക്"
അവിടെയിനി വേണ്ടതു മൊബൈൽടവറാണ്.
ഫൈവ് ജി ക്ക് സ്പീഡ് പോരാ.!
അലാറമെന്നോണം ശബ്‌ദിച്ച
'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു.
റോബോ തന്ന ചായ കുടിച്ചു
കാളവണ്ടി വന്നു
പോവാൻ നേരമായല്ലോ..
റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...
ഇമ്മിണി ബല്ല്യ എഴുത്ത്
നിധിന്‍ വി.എന്‍.സ്വ- അനുഭവങ്ങളുടെ ചൂടും ചൂരുമാണ് ആവിഷ്കാരത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ രീതി. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വന്തം ഭാഷയില്‍ രചനകള്‍ നടത്തുക വഴി തന്റെ കഥാപാത്രങ്ങളെ വ്യത്യസ്തരാക്കാന്‍ ബഷീറിനു കഴിഞ്ഞു. സാധാരണക്കാരില്‍...
കണ്ടം വഴി ഓടുമ്പോൾ
മോബിൻ മോഹൻഅങ്ങനെയങ്ങ് ഓടിയൊളിക്കാൻ
പോന്ന ഇടമാണോ കണ്ടം.
തോറ്റ് തുന്നം പാടി
വിയർത്തു വശംകെട്ട
വിളറി വെളുത്ത ബോധങ്ങൾക്ക്
ഓടിമാറാൻ പാതയൊരുക്കലല്ല
കണ്ടത്തിന്റെ കർമ്മം..
മുലച്ചിപറമ്പിൽ
ചോര പൊടിഞ്ഞു
മരിച്ച പെണ്ണിന്റെ
കോപക്കണ്ണീർ
വീണലിഞ്ഞ മണ്ണാണ്.
ഓളുടെ കെട്ടിയോൻ
കണ്ടപ്പന്റെ ആത്മബോധം
താളം ചവിട്ടിയ മണ്ണ്.
ചിറയോട് ചേർത്തുകെട്ടിയ
ചിരുകണ്ടന്റെ വിയർപ്പും
കറുത്ത രക്തവും
കൂടിക്കുഴഞ്ഞ...
ബഷീറിന്‍റെ പോലീസ് രണ്ടാം പതിപ്പ് പ്രകാശനം
മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ രാജന്‍ എഴുതിയ 'ബഷീറിന്‍റെ പോലീസ്'ന്‍റെ രണ്ടാം പതിപ്പ് പ്രകാശനം മാര്‍ച്ച് 11 ഞായര്‍ വൈകിട്ട് 3.30 ന് ബഷീറിന്‍റെ ജന്മനാടായ തലയോരപറമ്പില്‍ വെച്ച് നടക്കും. പോലീസ്...
ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ
വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത
വിട്ടുമാറാത്ത രോഗമാണ്
ഓർമ്മ
എപ്പോഴും എന്തിനെന്നില്ലാതെ
അത് തല പുറത്തിടും
ഉണ്ണാനും ഉറങ്ങാനുമാവാതെ
പിന്നെ കൂട്ടുകിടക്കണം
തലങ്ങും വിലങ്ങും രോഗികളെ കണ്ട്
മുഷിഞ്ഞ്
ഏതാണ്ട് ഭേദമായെന്നും പറഞ്ഞ്
മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത
ഒരേയൊരു കുറ്റവാളി
ഓർമ്മ കൊണ്ടല്ലാതെ
ഒരു കൊലയും നടന്നിട്ടില്ല
ഒരു കള്ളനും രാത്രി...


