Homeസാഹിത്യം
സാഹിത്യം
കൃതി സാഹിത്യോത്സവം: രജിസ്‌ട്രേഷന്‍ തുടരുന്നു
കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ എസ്പിസിഎസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്്‌ക്കൊപ്പം ബോള്‍ഗാട്ടി പാലസില്‍ മാര്‍ച്ച് 6 മുതല്‍ 10 വരെ...
കൃഷ്ണദീപ്തിയുടെ ‘The Shadows Of My Life’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കൃഷ്ണദീപ്തിയുടെ "ദി ഷാഡോസ് ഓഫ് മൈ ലൈഫ്" എന്ന കവിതാസമാഹാരം പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ ക്രിപ്‌നാ വിശ്വാസിന് (അസിസ്റ്റന്റ് പ്രൊഫസർ, വിക്ടോറിയ കോളേജ് ) നൽകി കൊണ്ട് പ്രകാശനം...
കവിതയുടെ കാർണിവലില്‍ സ്റ്റുഡന്റ്സ് കാർണിവൽ സംഘടിപ്പിക്കുന്നു
ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ കാവ്യോൽസവമായ കവിതയുടെ കാർണിവലിന്റെ നാലാം എഡീഷൻ ജനുവരി 23ന് പട്ടാമ്പി ഗവ. കോളേജിൽ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പ് എന്ന പ്രമേയത്തെ മുൻനിർത്തി ജനുവരി...
ബുദ്ധനാവണം നിങ്ങൾ
മുഹമ്മദ് സഫ്വാൻഒരു നഗരം
നിശബ്ദമാക്കപ്പെടുന്നു..പടക്കോപ്പണിഞ്ഞ
അദ്യശ്യ കാവൽക്കാർ
നഗര വീഥികളിൽ റോന്തുചുറ്റുമ്പോൾ
നിറതോക്കിന്റെ ഗാഢാലിംഗനമേറ്റ്
വാക്കുകൾ ചോര തുപ്പുന്നു.
തെരുവിൽ മനുഷ്യൻ
ചിതറിത്തെറിച്ചു കിടക്കുമ്പോൾ
ഭയം
വ്യാധിയായി പടരുന്നു.മൗനം അലങ്കാരമാകുമ്പോൾ
ഒരു നഗരം നിശബ്ദമാക്കപ്പെടുന്നു.ബുദ്ധന്റെ ചിരിയിലുണ്ട്
ഒരു നിശബ്ദത;
സംഹാരത്തിന്റെ പ്രതീകം.കറുത്ത രാവുദിച്ചു വരുമ്പോൾ
ചെറുത്തു നില്പിന്റെ ശബ്ദം
ഒച്ചയില്ലാതെ കത്തിയമരുമ്പോൾ
ബുദ്ധനാവണം നിങ്ങൾ;
വധശിക്ഷക്കു...
ചുള്ളിക്കാട്: പുതു തലമുറ പറയുന്നു
തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണം. പ്രതികരണങ്ങളോട് യുവസമൂഹം പ്രതികരിക്കുന്നു.ശരണ്യ. എംവിദ്യാഭ്യാസം കച്ചവടമാകുന്ന കാലത്ത് എന്റെ കവിത സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും, പാഠ്യപദ്ധതിയിൽ നിന്നും...
‘അതിജീവനം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ കവിതാരചനമത്സരം
കണ്ണൂര്‍: 'അതിജീവനം' വിഷയമാക്കി 'തൂലിക' എന്ന പേരില്‍ ഓണ്‍ലൈന്‍ കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, ഡിഗ്രി എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.രചനകള്‍ ഒക്ടോബര്‍ 17ന് വൈകുനേരം 5-മണിക്ക് മുമ്പായി 9995143347...
രണ്ടു കവിതകള്‍
സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ....
അവള്‍ മരിച്ചു.
സ്വയംഹത്യയെന്നും
അരിഞ്ഞു തള്ളിയതെന്നും
രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍
നിലാവില്‍ വിടരുന്ന
ഓരോ രാവിലും
മുല്ലവള്ളിയുടല്‍
ചുറ്റും സുഗന്ധം പരത്തി
മട്ടുപ്പാവിലെ
അയാളുടെ ജനലരികിലേക്കു
ഏറെ വഴക്കത്തോടെ
ചാഞ്ഞു കയറുമ്പോഴും
അവള്‍ വേദനയോടെ അരികില്‍
നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ
കുത്തിക്കീറിയിട്ടും
ആഴത്തില്‍ കിളച്ചിട്ടും
ഒട്ടും ദുഗ്ദ്ധം
ചുരത്താഞ്ഞതിനാലാവണം
അധികം
വൈകാതെ അവള്‍
ആ കാട്ടില്‍ ഒറ്റയായത്...
മുലയില്ലാത്തവള്‍
എന്നു മറ്റു റബ്ബര്‍ മരങ്ങള്‍
അടക്കം പറഞ്ഞത്.....ഒടുവില്‍
അയാള്‍
അവളെ
അരിഞ്ഞെറിഞ്ഞത്.....അതിന്...
വെളിച്ചം…
കവിത
കവിത.എച്ച്
ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം....
സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ
ചിറകുകൾ വച്ചേക്കാം..
എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന്
നിത്യമോഹിനിയാം പ്രതിമയുണ്ടാകാം....
ചെരുപ്പടിക്കുള്ളിൽപ്പെട്ടു -
രഞ്ഞ പ്രാണികൾ തൻ
മൗനങ്ങളിവിടെ വാചാലമാകാം....
വെളിച്ചമെടുത്തൊളിക്കുന്ന
പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം......
ദൂരെയിപ്പോഴും അവിടം
മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
തസ്രാക്-സാര്‍ത്ഥകമായ സര്‍ഗസ്മൃതി
കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എല്‍.വി ഹരികുമാര്‍ ഒ.വി.വിജയന്‍ സ്മാരകത്തെക്കുറിച്ച്..
ഇടവേളകളിൽ
അഞ്ജലി ജോസ്കണ്ടു കണ്ടു മിണ്ടി പ്രിയം വന്നൊരാത്മാവാണെനിക്ക് നീ...!
രാത്രിയുടെ അന്ത്യയാമങ്ങളിൽ പാനപാത്രം വെച്ചു നീട്ടി....!
ഞെട്ടലിൽ കുതറിയോടാൻ ശ്രമിച്ച നിന്നെ ഞാൻ വരിഞ്ഞു കെട്ടി സ്വന്തമാക്കിയെന്നഹങ്കരിച്ചു...!
സ്വന്തമെന്ന് തോന്നിച്ച് പാനപാത്രം കുടിച്ചു നീ.. !
മത്തു പിടിപ്പിക്കുന്ന...


