Homeലേഖനങ്ങൾ

ലേഖനങ്ങൾ

ദ്രൗപതി മുർമ്മുവിനെ ആഘോഷിക്കുന്നവരോട്

ലേഖനംസുജിത്ത് കൊടക്കാട്സംഘപരിവാറിന്റെ ആദിവാസി- ദളിത് മുഖമായ ദ്രൗപതി മുർമ്മുവിനെ ബി.ജെ.പി നയിക്കുന്ന NDA മുന്നണി രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതോടെ നവമാധ്യമങ്ങളിലെ പല നിഷ്കളങ്ക പ്രൊഫൈലുകളും ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലാദ്യമായി ഒരു ആദിവാസി - ദളിത്...

സംഖ്യാസമുച്ചയത്തിന്റെ കല

സുധീഷ് കോട്ടേമ്പ്രംനിങ്ങൾ ഗൾഫിൽ പോയിട്ടില്ല, ഗൾഫ് കണ്ടിട്ടുമില്ല, അതുകൊണ്ട് ''ഗൾഫില്ലേ?'' എന്ന് ഏതോ ഒരു സിനിമയിൽ മോഹൻലാൽ ചോദിക്കുന്നുണ്ട്. നാമനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥയാണെന്ന് ആടുജീവിതകർത്താവ് ബെന്യാമിനും പറയുന്നു. കലയിലെ അപരിചിതഭാവനാലോകങ്ങളെ നമ്മളെപ്പോഴും...

ഹിരോഷിമ -നാഗസാക്കി ദുരന്തങ്ങള്‍ക്ക് കാരണം ജപ്പാന്‍ തന്നെയോ?

(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ തിയേറ്ററിനകത്തും പുറത്തും സ്‌ഫോടനം നടത്തി മുന്നേറുകയാണ്. ആറ്റം ബോംബിന്റെ പിതാവിന്റെ ജീവിതത്തിനൊപ്പം അണുബോംബ് എന്ന ഉഗ്രായുധം ലോകത്തിനുണ്ടാക്കിയ മുറിവുകളെയും നോളന്‍ വരച്ചിടുന്നുണ്ട്. ഉരുകിപ്പോയ മനുഷ്യ...

ഹെലൻ സിംഗിന്റെ പ്രണയം

 സോമൻ പൂക്കാട്''എന്റെ ഏറ്റവും വലിയ ആഗ്രഹം കോഴിക്കോട് ബീച്ചിൽ സീക്വീനിനു മുന്നിലെ കടലിലേക്ക്‌ മെല്ലെ മെല്ലെ നടന്നു പോയി തിരമാലകളിൽ ഊളിയിടുകയാണ് ആ സമയത്തു ശ്വാസം മുട്ടുന്പോൾ ജനനം മുതൽ കാണാമല്ലോ'' തന്റെ മരണത്തെക്കുറിച്ചു...

മോതിരം പോയതും കുന്നംകുളത്ത് സിബിഐ വന്നതും

ഒരു സിബിഐ ഡയറിക്കുറിപ്പിനും മയന്തുട്ടിക്കാടെ ഉമ്മാടെ മോതിരം പോയതിനും മുപ്പത്തിരണ്ട് വയസ്സ്. അഥവാ ഒരു ഓട്ടക്കഥയുടെ ഡയറിക്കുറിപ്പ്. ഒമ്പതിലെ കൊല്ലപ്പരീക്ഷയ്ക്ക് അധികം നാളുകളില്ല. പഠിപ്പിന്റെ ചൂടുമായി നടക്കുന്ന സമയത്താണ് ഒരു സിബിഐ ഡയറിക്കുറിപ്പ് കാണാന്‍...

എം ടി എന്ന രണ്ടക്ഷരത്തിൽ ഭ്രമിച്ചുപോയ ഒരു കർക്കിടകക്കുട്ടി

(ലേഖനം)ഡോ. സുനിത സൗപര്‍ണികകർക്കിടകത്തിന്കാർമേഘക്കറുപ്പുണ്ട്. ഒന്നല്ല, ഒരുപാട് പിറന്നാളിന്റെ ഓർമ്മയുണ്ട്. പണ്ടെന്നോ വായിച്ച കഥകളിലെ, ഓർമ്മ - മറവിയടരുകളിലേക്ക് നൂണുകയറിയ വിഷാദച്ഛവിയുള്ള കഥാപാത്രങ്ങളുടെ ഈറൻതണുപ്പുണ്ട്.ഓർമയുടെ അഞ്ചാം വയസ്സിൽ ഒരു പെൺകുട്ടി, വീട്ടിലെല്ലാവർക്കും ഒപ്പമിരുന്ന് ദൂരദർശനിൽ ഏതോ ഒരു സീരിയൽ കാണുകയാണ്....

ഒരു അഭിഭാഷകയുടെ സത്യവാങ്മൂലം

സ്മിത ഗിരീഷ്1997 കാലഘട്ടം. അക്കാലത്ത് ഒരു വർഷം ഒരു സീനിയർ വക്കീലിന്റെ കീഴിൽ അപ്രന്റിസ് ഷിപ്പ് ചെയ്ത്, ബാർ കൗൺസിൽ നിശ്ചയിക്കുന്ന മാനദണ്ഡ പരീക്ഷയും പാസായാൽ മാത്രമേ, കോടതിയിൽ അഡ്വക്കേറ്റ് ആയി പ്രാക്ടീസ്...

അക്രമാസക്തമായ’ ജയ് ശ്രീ റാം’ വിളികളല്ല ഭക്തിയും കവിതയും

ലേഖനം പ്രസാദ് കാക്കശ്ശേരിമനസ്സില്‍ കവിതയില്ലാത്ത ഒരാള്‍ക്കൂട്ടത്തിന്റെ പിടിയിലാണ് നമ്മുടെ സാംസ്കാരിക ജീവിതം. പുതിയ ചിന്തകള്‍, പാഠങ്ങള്‍, അര്‍ത്ഥങ്ങള്‍, ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത ആള്‍ക്കൂട്ടം. മതം, ശാസ്ത്രം, സംസ്കാരം തുടങ്ങി ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും ഇടപെട്ട് കലുഷമാക്കുകയും...

ഖുതുബുദ്ധീൻ അൻസാരിയിൽ നിന്ന്  മുസ്കനിൽ എത്തിയ സമുദായം  

ലേഖനം കെ.പി ഹാരിസ്  വിയറ്റ്നാം യുദ്ധ പശ്ചാത്തലത്തിൽ പകർത്തിയ നഗ്നയായി ഓടുന്ന ഒരു ബാലികയുടെ ചിത്രം പുലിസ്റ്റർ അവാർഡ് നേടിയിരുന്നു. യുദ്ധത്തിന്റെ ഭീകരതയെ ലോകത്തിന് കാണിച്ച് കൊടുത്ത പ്രസ്തുത ചിത്രം ഇന്നും യുദ്ധവിരുദ്ധ സന്ദേശത്തിന്റെ പ്രദർശനങ്ങളിലെ...

പലായനങ്ങളിൽ കടപുഴകുന്ന വൈകാരികതയുടെ വേരുകൾ

തസ്ലീമ നസ്റിന്റെ 'കല്യാണി' എന്ന നോവലിനെ ആസ്പദമാക്കി അഭയാർത്ഥി പ്രശ്നങ്ങളെ പരിശോധിക്കുന്നു.
spot_imgspot_img