Homeസാഹിത്യം
സാഹിത്യം
‘മീശ’ നോവലിനെതിരെയുള്ള ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും...
‘നവമാധ്യമ ഇടങ്ങളിലെ സ്ത്രീ’: ദീപ നിഷാന്തും 10 പെണ്ണുങ്ങള്‍
വടകര: നവമാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയരായ പത്ത് സ്ത്രീകള്‍ അവരുടെ ആശകളും ആശങ്കകളും എഴുത്തുകാരി ദീപ നിഷാന്തുമായി പങ്കുവെക്കുന്നു. ‘പെണ്ണുങ്ങള്‍ നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്ന പേരില്‍ ഡി സി ബുക്സ് ഫെയറിന്‍റെ ഭാഗമായി...
യത്തീമിന്റെ നാരങ്ങാമിഠായി
പി.ടി. മുഹമ്മദ് സാദിഖിന്റെ ഹൃദയ സ്പര്‍ശിയായ പ്രവാസ കുറിപ്പുകള്‍ വിപണിയിലെത്തി. പ്രവാസാനുഭവങ്ങളുടെ നിരവധി എഴുത്തുകള്‍ വായനക്കാരില്‍ എത്തുമ്പോള്‍ അവയോരോന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. എഴുത്തുകാരുടെ അനുഭവങ്ങളിലെ വ്യത്യസ്തതയും അവരുടെ നിലപാടില്‍ വന്ന കാര്‍ക്കശ്യവും...
പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍
എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...
ജില്ലാതല കഥ-കവിത രചന മത്സരം
പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് 22 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. രചനകൾ മൗലികവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും കോഴിക്കോട് ജില്ലക്കകത്ത് സ്ഥിരതാമസമുള്ളവരുടേതുമായിരിക്കണം. കഥകൾ രണ്ടു പുറത്തിൽ കവിയാത്തതും കവിതകൾ ഇരുപത്തിനാല് വരിയിൽ കവിയാത്തതും...
മണ്ണെടുക്കും മുമ്പ്
സമീർ പിലാക്കൽമണ്ണെടുക്കും മുമ്പ് ആ മണ്ണിലിറങ്ങണം..
ഈ ശൈത്യത്തിലും
അതിങ്ങനെ ചുട്ടുപൊള്ളുന്നതെന്തിനാണ്.. ഉപ്പൂപ്പമാർ ചിന്തിയ ചൂരുള്ള
ചോരയുടെ ചൂടുകൊണ്ടായിരിക്കാം..ആ മണ്ണൊന്ന് കാതടിപ്പിച്ച് നോക്കൂ..
പൂർവികരുടെ പോരാട്ടത്തിന്റെ
കടലിരമ്പം നിങ്ങൾക്ക് കേൾക്കാം…ക്ഷമാപണത്തിന്റെയും
സംയമനത്തിന്റെയും ഭാഷയില്ലാത്ത
മിമ്പറിന്റെ ധ്വനികൾ കേൾക്കാം..
ആലിമുസ്ലിയാരിന്റെയും വാരിയൻകുന്നത്തിന്റെയും
ഗർജനം കേൾക്കാം..ഇനി സ്വർഗത്തിൽ കാണാമെന്നു പറഞ്ഞു
പടക്കളത്തിലേക്കയച്ച
ഉമ്മമാരുടെ...
യാത്രകൾക്കിടയിൽ
ധന്യ വേങ്ങച്ചേരി കടൽ കണ്ട്
കടൽവഴികളിൽ ഉപ്പ് കാറ്റ് കൊറിച്ച്
മഞ്ഞിച്ച നിലാവിൽ
രാത്രി നക്ഷത്രങ്ങളെ പോലെ നമ്മൾ..സ്നേഹം കൊണ്ട്
വീർപ്പുമുട്ടിച്ചില്ല
പരിഭവം കൊണ്ട് കല്ലെറിഞ്ഞുമില്ല.കണ്ണെടുക്കുന്ന
കടലോളം
മണൽ തരികളിൽ
അടർന്ന ചിപ്പികൾ പുഴ്ത്തി
തിരിച്ചകലും പോലെ
നമ്മളാ മണൽ കുഴികളിൽ
ആണ്ടു പോകുന്നു.അവിടെ ഏറ്റവുമാഴത്തിൽ
എന്റെ പേരിനൊത്ത്
നിന്റെ പേരു ചേർത്തെഴുതി
എന്റെ...
ശരീര സാധ്യതകളുടെ നാല് കവിതകൾ
രഗില സജിഅവളും ഇരുട്ടുംഅവൾ പാകമില്ലാത്ത
ഒരു കുപ്പായത്തിന്നകത്ത്
ഉഴലുന്നു.
വലിയ കുടുക്കുകളുള്ള
മുറി വാതിലോടാമ്പലക്കകത്ത്.ഇരുട്ടിന്റെ നീളൻ കൈകളിലേക്ക്
വാതിൽച്ചോട്ടിലെ
ചെറു വിടവിലൂടെ
പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾഅവൾക്ക്
ശ്വാസം മുട്ടുകയും
ശരീരം വിറച്ച് വിയർക്കുകയും ചെയ്തു.
മിന്നുന്ന കുപ്പായക്കൈ
വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.തുറന്ന വാതിൽ,
പൊട്ടിയ താഴ്.
വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ്
നഗ്നയായി
അവൾ നടന്നു.
മറ്റൊരാളവളെ...
രണ്ട് കവിതകള്‍
ആര്‍ഷ കബനിഅടയാളംഎന്റെ നാവികാ,
നീ വരുമ്പോൾ
ഞാനീ കരക്കടയാളമായ് -
കടലിനെ കൊടിനാട്ടും.കൊളുത്ത്നമ്മൾ ചുംബിച്ചതുപോലെയാവില്ല -
അവർ ചുംബിച്ചിട്ടുണ്ടാവുക.
നമ്മൾ പ്രണയിച്ചതു പോലെയാവില്ല
അവർ പ്രണയിച്ചിട്ടുണ്ടാവുക.
നമ്മൾ പരസ്പരം പാകമായതു പോലെയാവില്ല
അവർ പാകപ്പെട്ടിട്ടുണ്ടാവുക.
മെരുങ്ങാതെ
ഓർമ്മയുടെ ഉറക്കുള്ളിൽ ചിറക് കുടഞ്ഞ് നമ്മുടെ ജനനേന്ദ്രിയങ്ങൾ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...
അവാര്‍ഡിനായി കവിതകള്‍ ക്ഷണിക്കുന്നു
പെരിന്തല്‍മണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് കവിതകള്‍ ക്ഷണിക്കുന്നു. സാഹിത്യകാരന്‍ ചെറുകാടിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിനായാണ് രചനകള്‍ സ്വീകരിക്കുന്നത്. ഒക്ടോബര്‍ 21ന് നടക്കുന്ന അനുസ്മരണ വേദിയില്‍ അവാര്‍ഡ് സമ്മാനിക്കും.2016 ജനുവരി മുതല്‍ 18 സെപ്തംബര്‍...


