Homeസാഹിത്യം

സാഹിത്യം

ശരീര സാധ്യതകളുടെ നാല് കവിതകൾ

രഗില സജിഅവളും ഇരുട്ടുംഅവൾ പാകമില്ലാത്ത ഒരു കുപ്പായത്തിന്നകത്ത് ഉഴലുന്നു. വലിയ കുടുക്കുകളുള്ള മുറി വാതിലോടാമ്പലക്കകത്ത്.ഇരുട്ടിന്റെ നീളൻ കൈകളിലേക്ക് വാതിൽച്ചോട്ടിലെ ചെറു വിടവിലൂടെ പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾഅവൾക്ക് ശ്വാസം മുട്ടുകയും ശരീരം വിറച്ച് വിയർക്കുകയും ചെയ്തു. മിന്നുന്ന കുപ്പായക്കൈ വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.തുറന്ന വാതിൽ, പൊട്ടിയ താഴ്. വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ് നഗ്നയായി അവൾ നടന്നു. മറ്റൊരാളവളെ...

‘സങ്കടമണമുള്ള ബിരിയാണി’ പ്രകാശനത്തിനൊരുങ്ങി

നജീബ് മൂടാടിയുടെ ‘സങ്കടമണമുള്ള ബിരിയാണി’ പ്രകാശനത്തിനൊരുങ്ങി. സെപ്റ്റംബര്‍ 29, ശനിയാഴ്ച വൈകുന്നേരം 3:30 ന് കോഴിക്കോട് മാവൂർ റോഡിൽ കെഎസ്ആര്‍ടിസിക്ക് എതിർവശമുള്ള ദി ഹെംലെറ്റ്‌ ഹോട്ടല്‍ ഹാളിൽ വെച്ചാണ് പുസ്തക പ്രകാശനം നടക്കുക. ഷാഹിന കെ. റഫീഖ്,...

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.

‘നവമാധ്യമ ഇടങ്ങളിലെ സ്ത്രീ’: ദീപ നിഷാന്തും 10 പെണ്ണുങ്ങള്‍

വടകര: നവമാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയരായ പത്ത് സ്ത്രീകള്‍ അവരുടെ ആശകളും ആശങ്കകളും എഴുത്തുകാരി ദീപ നിഷാന്തുമായി പങ്കുവെക്കുന്നു. ‘പെണ്ണുങ്ങള്‍ നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്ന പേരില്‍ ഡി സി ബുക്സ് ഫെയറിന്‍റെ  ഭാഗമായി...

കവിതയുടെ കാർണിവലില്‍ സ്റ്റുഡന്റ്സ് കാർണിവൽ സംഘടിപ്പിക്കുന്നു

ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ കാവ്യോൽസവമായ കവിതയുടെ കാർണിവലിന്റെ നാലാം എഡീഷൻ ജനുവരി 23ന് പട്ടാമ്പി ഗവ. കോളേജിൽ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പ് എന്ന പ്രമേയത്തെ മുൻനിർത്തി ജനുവരി...

ഞാനിന്ന്

ബിന്ദുബാബുപൂക്കാൻ മറന്ന പാരിജാതവും... തളിർക്കാൻ മടിക്കും തേൻമാവും...വിടരാത്ത മുല്ലയും നിറം മങ്ങിയ ചെമ്പനീർപ്പൂക്കളും എന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന തലയ്ക്കു ചുറ്റും വട്ടമിടുന്നു....താളം പിഴച്ച രാപ്പാടിതൻ ഗീതം കാതുകളെ നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു പത്തേമാരി കറുത്ത കൊടിയേന്തി എനിക്കു നേരെ കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ കൈവിട്ടുപോയൊരുള്ളവുമായെ- ത്തിപ്പിടിക്കട്ടെ ഞാനെന്റെ പത്തേമാരിയെ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

സുരേഷ് കൂവാട്ടിന്റെ “മലക്കാരി” പ്രകാശനം ചെയ്തു

യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ "മലക്കാരി", പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീമതി ശ്രീധന്യ സുരേഷ് I. A. S. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ...

കണ്ണൂർ സർവകലാശാലയിൽ മാഗസിൻ പ്രകാശനവും, കവിയരങ്ങും

കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം വിദ്യാർഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ പ്രകാശനവും, കവിയരങ്ങും രാവിലെ പതിനൊന്ന് മണിക്ക് നടക്കും. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ വീരാൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും.ക്യാമ്പസിലെ സെമിനാർ ഹാളിൽ...

‘പുഴയുടെ ഏറ്റവും താഴെയുള്ള കടവ്’ പ്രകാശനം

'പുഴയുടെ ഏറ്റവും താഴെയുള്ള കടവ്', ഡോ: പി. സുരേഷിന്റെ പുസ്തകപ്രകാശനം ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഉള്ളേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദേശാഭിമാനി വാരികയുടെ പത്രാധിപരായ പ്രൊഫ:...

മറ്റാരുടെയോ പല്ലാണ് വായ

കവിത വിമീഷ് മണിയൂർവീടിന്റെ രണ്ടാം നിലയിൽ വാഷ്ബേസിനു മുമ്പിൽ നിന്ന് തേക്കുന്നത് പോലല്ല മുറ്റത്ത് നിന്ന് പല്ലു തേക്കുന്നത്.മുറ്റത്ത് നിൽക്കുമ്പോൾ മുറ്റത്തോളം പോന്ന പറമ്പാണത് ഒരോ പല്ലും ഓരോ ചെടിയാണ് മുക്കും മൂലയുമാണ് അതിന്റെ ഇലയും നിറവും നിലവും വെവ്വേറെയാണ് തൊട്ടു നിൽക്കുന്ന അടുപ്പം ഉണ്ട്. നാവു പോലൊരാൾ...
spot_imgspot_img