Homeലേഖനങ്ങൾ

ലേഖനങ്ങൾ

ചുണ്ടിലേക്ക് എടുത്തുവെക്കുന്ന മരണം

നിധിന്‍.വി.എന്‍ജീവിച്ചിരിക്കെ സ്വന്തം  ചിതയൊരുക്കി തീ കൊളുത്തുകയാണ് പുകവലിക്കുന്ന ഓരോരുത്തരും. സ്വയം നശിക്കുന്നതിനോടൊപ്പം സമൂഹത്തെയും അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ലഹരി, ലഹരി മാത്രമല്ലെന്നും അവയുടെ ഉന്മാദപ്പിടിയില്‍ എരിഞ്ഞു തീരുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ കൂടിയാണ്...

കാള പെറ്റു എന്ന് തന്നെ ഇരിക്കട്ടെ, കയറെടുക്കണോ ?

ബിലാല്‍ ശിബിലിനമ്മള്‍ ഓരോരുത്തരും തന്നെ ‘സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍’ ആണ്. നമ്മുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച് ചെയ്യാന്‍ പറ്റുന്ന ‘നന്മ’കള്‍ ഒക്കെ നമ്മള്‍ ചെയ്യുന്നുണ്ട്. ഓരോ വിഷയത്തിലെയും ആധികാരികത, സത്യാവസ്ഥ...

കുണ്ടത്തിൻ കാവിലെ തീച്ചാമുണ്ഡി വിസ്മയം

മധു.കെ.ദ്രൗപത്, നീ ഞങ്ങളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. മാർച്ച് 8 ന്റെ ഉഷസ്സിന് മഞ്ഞിന്റെ നേർത്ത ആവരണവും ഇളംതണുപ്പും ഉണ്ടായിരുന്നു. നരഹരിഭഗവാന്റെ അഗ്നിലീല പകർന്നാടാൻ നിനക്കുവേണ്ടി പ്രകൃതിയുടെ തയ്യാറെടുപ്പാണതെന്ന് അപ്പോൾഞങ്ങൾക്കു മനസ്സിലായിരുന്നില്ല. കനൽക്കൂമ്പാരം കണ്ട് മനസ്സൊന്നു പിടഞ്ഞ സമയത്താണ്...

മാറുന്ന ദൃശ്യതയും വിമത രാഷ്ട്രീയവും – International Transgender Day of Visibility

രാഹുൽ റിസസ്വാതന്ത്ര്യം മുതൽ സ്വാഭിമാനം വരെ അനുഭവിക്കുന്നതിനും അടയാളപ്പെടുത്തുന്നതിനുമായുള്ള ട്രാൻസ്ജെൻഡർ ജനതയുടെ സമരോൽസുക ജീവിതത്തെ, സ്വന്തമാക്കിയ വിജയങ്ങളെ, നൽകിയ സംഭാവനകളെ, തിരുത്തിയ ചരിത്രാധ്യായങ്ങളെ, ഏല്ലാം ആദരിക്കുന്നതിനായി ഒരു ദിനം. ബഹിഷ്കരണത്തിന്റെയും തുടച്ചുമായ്ക്കലിന്റെയും ദൈന്യതകൾ...

പ്രിയപ്പെട്ട ഗാബോ

വിഖ്യാതനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ പറ്റി നിരൂപകനും വിമർശകനുമായിരുന്ന എം കൃഷ്ണൻ നായർ മുൻപെഴുതിയ കുറിപ്പ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍ഷ്യ മാർക്വേസിനോട് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും പ്രതീകോപാഖ്യാനവും...

പിന്നെയും എങ്ങനെ തല്ലാൻ തോന്നുന്നെടോ.??

ഒന്നുമറിയാത്തിടത്ത്‌ നിന്ന് ഒരു വട്ടം കാട്ടിക്കൊടുത്താൽ അതേ പടി പകർത്താൻ കഴിവുള്ള, പറഞ്ഞ പണി സമയത്ത്‌ തീർക്കുന്ന, ഞായറൊരുദിവസമൊഴിച്ച്‌ രാവെന്നോ പകലെന്നോയില്ലാതെ പണിയെടുത്ത, കയ്ക്കും കാലിനും വിശപ്പിനേക്കാൾ വിലനൽകാത്ത അന്യസംസ്ഥാന തൊഴിലാളി മലയാളിക്കുണ്ടാക്കിക്കൊടുത്ത...

ക്ഷേത്രങ്ങളെ അരക്കില്ലങ്ങളാക്കുമ്പോൾ …

ലേഖനം സുജിത്ത് കൊടക്കാട്" നാങ്കളെ കൊത്ത്യാലും ചോര . നീങ്കളെ കൊത്ത്യാലും ചോര . പിന്നെ നാങ്കളും നീങ്കളും തമ്മിൽ എന്തന്തരം ചൊവ്വറേ "എന്നിങ്ങനെ ഉറക്കെ വിളിച്ച് ചോദിച്ച പൊട്ടൻ തെയ്യത്തിന്റെ നാടാണ് ഉത്തരമലബാർ. പ്രത്യേകിച്ച് കണ്ണൂർ,കാസർഗോഡ്...

വഴിയോര കച്ചവടം….? അവര്‍ക്കും ജീവിക്കേണ്ടതുണ്ട്.

" സാർ ഞാനിതെല്ലാം വീട്ടിൽ കൃഷിചെയ്യുന്നതാണ് ... അത് കൊണ്ട് സാറിന് വിഷഭയമില്ലാതെ ധൈര്യമായി കഴിക്കാം. തന്നെയുമല്ല ഫ്രഷുമാണ് ...  അത് കൊണ്ടുളള നാലാമത്തെ നേട്ടം എത്രയോ വലുതാണ് എന്ന് ഞാൻ പറയണ്ടല്ലോ " എനിക്കതിശയമായി ഈ ഓട്ടപ്പാച്ചലിൽ നമ്മളൊന്നും ശദ്ധിക്കാത്ത ഒരു പ്രധാനപ്പെട്ട വസ്തുതകളാണിതെല്ലാം.

മര സ്നേഹമല്ല വേണ്ടത്. സ്നേഹ കാടാണ് വേണ്ടത്.

 എൻ എ നസീർ മരം നടുന്ന ഉപദ്ദേശങ്ങളും ഗുണങ്ങളുംകേട്ട് മടുത്ത് എഴുതിയതാണ് . നാട്ടിൽ മരം നട്ടാൽ കാടുണ്ടാകില്ല. നല്ല പ്രാണവായുവും ശുദ്ധജലയും കൃഷിക്കാവശ്യമായ ജീവനുള്ള മണ്ണും വേണമെങ്കിൽ കിഴക്ക് പശ്ചിമഘട്ടത്തിൽ പച്ചപ്പുണ്ടാകണം. 44 നദികളുള്ള...

ഒരിക്കൽ കൂടി നിവർത്തുന്നു ‘പച്ച മനുഷ്യരുടെ പാട്ട് പുസ്തകം’

ലേഖനംപ്രസാദ് കാക്കശ്ശേരി(ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ)"എലവത്തൂര് കായലിന്റെ കരക്കിലുണ്ടൊരു കൈത കൈത മുറിച്ച് മുള്ളുമാറ്റി പൊളിയെടുക്കണ നേരം കൊടപ്പനേടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ ഇണ്ടലോണ്ട് മിണ്ടീലാ അത് കുറ്റമാക്കല്ലേ"സിനിമയിലും ആലാപന വേദികളിലും കൊണ്ടാടപ്പെട്ട ഈ ഗാനത്തിന്റെ...
spot_imgspot_img