HomeTHE ARTERIASEQUEL 23ഗിത്താറിനു കിട്ടിയ പണി

ഗിത്താറിനു കിട്ടിയ പണി

Published on

spot_img

കഥ
ഐശ്വര്യ
സ്റ്റാൻഡേർഡ് : 2

ഒരു ദിവസം മൈക്കും അവൻറെ കൂട്ടുകാരനായ പിയാനോയും,സാക്സോഫോണും, വയലിനും, ഗിത്താറും കൂടി റോഡിലൂടെ നടന്നു പോകുകയായിരുന്നു.
ഗിത്താർ സംഗീത ക്ലാസ്സിൽ ഇരിക്കുമ്പോൾ എല്ലാം വളരെ വലിയ ശബ്ദമുണ്ടാക്കി എല്ലാവരെയും ശല്യപ്പെടുത്തു൦. ആരു പറഞ്ഞാലും അവനത് നിർത്തില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം പിയാനോ വിചാരിച്ചു “ഈ ശല്യപ്പെടുത്തൽ സഹിക്കാതായിരിക്കുന്നു, ഇത് നിർത്തിക്കാൻ എന്തേലും ഒരു പണി ഇവനു കൊടുക്കണം” അങ്ങനെ ഈ കാര്യം പിയാനോ കൂട്ടുകാരോട് പറഞ്ഞു.
അവരെല്ലാവരും കൂടി ഒന്നിച്ച് ഒരു തീരുമാനമെടുത്തു. ഇനി മുതൽ എല്ലാവരും ക്ലാസ്സിൽ വലിയ ബഹളം ഉണ്ടാകണമെന്ന്. അങ്ങനെ എല്ലാവരും വലിയ ബഹളമുണ്ടാക്കി, അതൊരു ഭയങ്കര ശബ്ദമായി. ഗിത്താറിന് അത് സഹിക്കാൻ കഴിയാതായി. അവൻ ബഹളം നിർത്താൻ പറഞ്ഞു. ആരും അതു കേട്ടില്ല. അവർ ബഹളം ഉണ്ടാക്കി കൊണ്ടേയിരുന്നു. ഗിത്താറിന് അവൻറെ തെറ്റുകൾ മനസ്സിലായി. പിന്നീടൊരിക്കലും അവൻ വലിയ ശബ്ദം ഉണ്ടാക്കിയിട്ടില്ല. അവർ കൂട്ടുകാർ എല്ലാവരും സന്തോഷത്തോടെ ഭംഗിയുള്ള സംഗീതം ഉണ്ടാക്കി മറ്റുള്ളവരെ സന്തോഷിപ്പിച്ചു ജീവിച്ചു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

ഉയരം കൂടും തോറും…

(കവിത) നീതു കെ ആര്‍ മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത) അമലു വഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ...

More like this

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

ഉയരം കൂടും തോറും…

(കവിത) നീതു കെ ആര്‍ മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും...