HomePROFILESARTIST / PAINTERരമേഷ് പെരുമ്പിലാവ്

രമേഷ് പെരുമ്പിലാവ്

Published on

spot_img

1974-ല്‍ തൃശൂര്‍ ജില്ലയില്‍ പെരുമ്പിലാവില്‍ ജനനം. അച്ഛന്‍ വലിയറ കുട്ടപ്പന്‍, അമ്മ ദേവകി.  ഭാര്യ നീതു, മകന്‍ ശ്രീവിനായക്.

1992- മുതല്‍ ദുബായിലാണ്. ചിത്രകലയാണ് പ്രവര്‍ത്തന മേഖല. ഇപ്പോള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ എഞ്ചിനീറിംഗ് വിഭാഗത്തില്‍ ക്യാബിന്‍ അപ്പയറന്‍സ് ആര്‍ട്ടിസ്റ്റായി ജോലിയെടുക്കുന്നു.

‘സാളഗ്രമം’ എന്ന കഥയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രഥമ സഹിത്യ പുരസ്കാരവും ‘മരണപത്ര’മെന്ന കവിതയ്ക്ക് ചിന്താ പ്രവാസി പുരസ്കാരവും, പാം പുസ്തകപ്പുര പുരസ്കാരവും ലഭിച്ചു. സൈക്കിള്‍ എന്ന കഥയ്ക്ക് കലാപൂര്‍ണ്ണ പുരസ്കാരം, ‘ഡത്ത് ക്ലോക്ക്’ എന്ന കഥയ്ക്ക് ദുബായ് കെ. എം. സി,സി പുരസ്കാരം, ‘കഥയിലെ ജാലക കാഴ്ചകള്‍’ എന്ന കഥയ്ക്ക് അറ്റ്ലസ് ഏഷ്യാനെറ്റ് പുരസ്കാരം, ‘സമര്‍പ്പണം മഞ്ഞപ്പൂമ്പാറ്റകള്‍ക്ക്’ എന്ന കഥയ്ക്ക് ഷാര്‍ജ അസോസിയേഷന്‍ കൊച്ചുബാവ പുരസ്കാരവും ലഭിച്ചു. ആദ്യ പുസ്തകം ബർദുബൈ കഥകൾ 2019 ൽ പ്രസിദ്ധീകരിച്ചു.

വലിയറ വീട്
പെരുമ്പിലാവ് പി.ഒ
തൃശൂര്‍- 680519
WhatsApp: +971506763468
[email protected]

https://www.facebook.com/Rameshperumpilavu

 


 

 

 

 

 

https://athmaonline.in/product/burdubai-kathakal/


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ :

[email protected], Whatsapp : 918078816827

Latest articles

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

ഗോത്രം

ഗോത്രകവിത സിജു സി മീന ചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി...

More like this

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...