Homeലേഖനങ്ങൾ
ലേഖനങ്ങൾ
ആ ചുവന്ന കൊടി അങ്ങനെ പാറിക്കളിക്കട്ടെ
സോമൻ പൂക്കാട്"സാബ് അവരെല്ലാം മൂന്നാം വിളവെടുപ്പിന് പോയിരിക്കുകയാണ് " . പ്രകൃതി തീ ക്കാറ്റൂതിയ ബീഹാറിൽ മൂന്നാം വിളവെടുപ്പോ ? അന്തം വിട്ടു നിന്ന സായിനാഥിനോട് കർഷകൻ ആ കഥ പറയുകയാണ്. വിളവെടുപ്പെന്നാൽ...
മലയാളം : പഠിക്കാത്തവർ പഠിപ്പിക്കണോ ?
ലേഖനം
നിസ്തുൽ രാജ്നവംബര്‍ ആദ്യവാരം മാതൃഭാഷാവാരമായി കേരളത്തിലെ ഔദ്യോഗിക വൃത്തങ്ങളില്‍ ആചരിച്ചുവരികയാണല്ലോ. ഇതേ സന്ദര്‍ഭത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാതൃഭാഷാവാരത്തെ പ്രതിഷേധവാരമായി ഏറ്റെടുത്തുകൊണ്ട് സെക്രട്ടേറിയറ്റ് പടിക്കലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ്ണ...
“കേസ് ആക്കണ്ട ടീച്ചറെ…”
റസീന കെ. കെ.ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, സാമൂഹ്യ ക്ഷേമ വകുപ്പ്ന്റെ സഹകരത്തോടെ, ഒരു സിറ്റിംഗ് എം. എൽ. എ യെ പ്രധാനവേഷത്തിൽ അഭിനയിപ്പിച്ചുകൊണ്ട് 2017 ൽ പുറത്തിറക്കിയ സ്പർശം എന്ന പേരിലുള്ള...
കവിത പോലെ ഒരു ഉദ്യോഗസ്ഥൻ
ഡോ. കെ.എസ്. കൃഷ്ണകുമാർബസ്സ് യാത്രക്ക് മാസപ്പാസ് വാങ്ങാൻ ഇന്നു രാവിലെ തൃശ്ശൂർ കെ എസ് ആർ ടി സി സ്റ്റാന്റിലെ ഓഫീസിൽ പോയതാണു. ഓഫീസർ നമസ്കാരവും സുപ്രഭാതാശംസകളും പറഞ്ഞപ്പോൾ വലിയ അപരിചിതത്വവും അസ്വാഭാവികതയും...
ഇന്നവൾ സ്വതന്ത്രയാവുന്ന ദിനമാണ്
പതിനാല് ദിവസത്തെ കൊറോണ- ഹോം ഐസൊലേഷൻ കാലം കഴിഞ്ഞ് പുറത്തിറങ്ങിയ ഹൃദ്യയുടെ ഐസൊലേഷൻ കാലത്തെക്കുറിച്ച് സുഹൃത്ത് റിനത്ത് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ്.
ഇവൾ ആണവൾ.
പ്രിയ സുഹൃത്ത് കിത്തു ഏലിയാസ് ഹൃദ്യ. HriDya PutHussery ❤️ഞാൻ...
ഗൗരിയെന്ന ചെന്താരകം
അനു പാപ്പച്ചൻഅടിത്തട്ടിലെ മനുഷ്യർക്ക്, അതിൽ തന്നെ പെണ്ണുങ്ങൾക്ക് മുറ്റത്തുനിന്നുമിറങ്ങി നടക്കാൻ, വഴിയും വെളിച്ചവുമില്ലാത്ത കാലത്താണ് ഈഴവ സമുദായത്തിൽ നിന്ന് ഒരു പെൺകുട്ടി ബി എ പഠിച്ചിറങ്ങിയത്. ആ പെൺകുട്ടിയുടെ പേര് ഗൗരിയെന്നായിരുന്നു. വിദ്യാഭ്യാസത്തിലൂടെ...
സംഖ്യാസമുച്ചയത്തിന്റെ കല
സുധീഷ് കോട്ടേമ്പ്രംനിങ്ങൾ ഗൾഫിൽ പോയിട്ടില്ല, ഗൾഫ് കണ്ടിട്ടുമില്ല, അതുകൊണ്ട് ''ഗൾഫില്ലേ?'' എന്ന് ഏതോ ഒരു സിനിമയിൽ മോഹൻലാൽ ചോദിക്കുന്നുണ്ട്. നാമനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥയാണെന്ന് ആടുജീവിതകർത്താവ് ബെന്യാമിനും പറയുന്നു. കലയിലെ അപരിചിതഭാവനാലോകങ്ങളെ നമ്മളെപ്പോഴും...
പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. .
റിയാസ് പുളിക്കൽനീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ...
“തീക്ഷ്ണതയെ പ്രണയിച്ച ഉലെ”
ഡോ. അശ്വതി രാജൻ'ഉലെ'യും 'മറീന അബ്രമോവികും' ലോകം കണ്ട ജീവനുള്ള പ്രണയ സ്മാരകങ്ങളായിരുന്നു. ഇന്ന് ഉലെ വേർപിരിയുമ്പോൾ ഈ മാതൃകാശിലയുടെ കാതലായ ഒരു ഭാഗം പിളർന്നു വീഴുന്ന വേദന അനുവാചകരിൽ ഉണ്ടാവുന്നു. എഴുപത്തിയാറു...


