Homeലേഖനങ്ങൾ
ലേഖനങ്ങൾ
ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച ഇന്ത്യയുടെ പ്രഥമാധ്യാപിക.
ലേഖനം
വിഷ്ണു വിജയൻവർഷം 1848 ബ്രിട്ടീഷ് ഇന്ത്യയാണ്, ജാതീയത കൊടികുത്തി വാണിരുന്ന മഹാരാഷ്ട്രയിലെ പൂനെയിൽ തന്റെ ഉറ്റ സുഹൃത്ത് ഫാത്തിമ ഷെയ്ക്കിനൊപ്പം ചേർന്ന് ഒരു സ്ത്രീ പെൺകുട്ടികൾക്ക് വേണ്ടി ഒരു വിദ്യാലയം ആരംഭിക്കുന്നു,സ്ത്രീകൾക്ക് പ്രത്യേകിച്ച്...
അവർക്കൊന്നും കേൾക്കണ്ട
ഫൈസുന്നിസ പെരുവഞ്ചേരിആകാശത്തിലെ പറവകൾ വിതക്കുന്നില്ല കൊയ്യുന്നില്ല; ഒന്നും കൂട്ടി വെക്കുന്നുമില്ല. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും ഇത്രയും ആർത്തി കാണിക്കുന്നുണ്ടാവില്ല. ആഹാര സമ്പാദനം കഴിഞ്ഞ് മിച്ചമുള്ളത് സൂക്ഷിക്കാൻ തുടങ്ങിയ കാലത്താണല്ലോ വ്യാപാരം തുടങ്ങുന്നത്. പരസ്പരം...
കൊറോണയുടെ മൂന്നാം വരവ്…
മുരളി തുമ്മാരുകുടിരണ്ടായിരത്തി ഇരുപത് ജനുവരി മുപ്പത്തി ഒന്നിന് തുടങ്ങിയ ഒന്നാം വരവിലും മാർച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചു കെട്ടി എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്.
പക്ഷെ പ്രവാസികളായ മലയാളികൾ...
പ്രവാചകൻ – 10
പ്രവാചകൻ - ഖലിൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം പത്ത്വസ്ത്രങ്ങൾഅപ്പോള്‍ നെയ്ത്തുകാരന്‍ പറഞ്ഞു:
വസ്ത്രങ്ങളെക്കുറിച്ച് ഞങ്ങളോട് സംസാരിക്കുക.അവന്‍ പറഞ്ഞു:
നിങ്ങളുടെ വസ്ത്രങ്ങള്‍
നിങ്ങളുടെ സൗന്ദര്യത്തെ
ഏറെയും മറച്ചുകളയുന്നു.
വൈരൂപ്യത്തെയോ മറയ്ക്കുന്നുമില്ല.സ്വകാര്യസ്വാതന്ത്ര്യമാണ്
നിങ്ങള്‍ വസ്ത്രങ്ങളില്‍ തേടുന്നതെങ്കിലും
ചങ്ങലയിലും പടച്ചട്ടയിലുമാണ്
നിങ്ങള്‍ കുരുങ്ങുന്നത്.അല്പവസ്ത്രത്താല്‍ നിങ്ങളുടെ ശരീരം
സൂര്യനേയും...
അന്തർവാഹിനി – മഹാമൗനത്തിന്റെ സംഗീതം
(ലേഖനം)ലിലിയ ജോൺനാം പിന്നിട്ടു വന്ന ഓരോ ചരിത്രഘട്ടവും ഭാഷയിലും ഭാവനയിലും ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. ആധുനികതയുടെ ഭാവപരിസരത്താണ് ചെറുകഥയും പ്രസ്ഥാനമെന്ന നിലയിൽ സ്ഥാനപ്പെടുന്നത്. നഗരജീവിതത്തിന്റെ സങ്കീർണതകളേയും മൂല്യച്യുതിയിൽപ്പെട്ടുഴലുന്ന മനുഷ്യനെയും ആധുനികകഥ പരിചയപ്പെടുത്തി. അസ്തിത്വവ്യഥയും...
ചെയ്തറിവിന്റെ കല
സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...
മാമ്പഴക്കൂട്ടത്തിലെ മാൽഗോവ…
ഗിരീഷ് വർമ്മ ബാലുശ്ശേരിമണ്മറഞ്ഞു പോയ കലാകാരന്മാർ. അവർ കയ്യൊപ്പിട്ടിട്ട് പോയ അവരുടേതായ സ്മാരകങ്ങൾ . കൽപ്രതിമകളെന്തിന് ! എന്നെന്നുമോർക്കാൻ അവർ തന്നിട്ടുപോയ സൃഷ്ടികൾ . അവരുടെ ശ്വാസ നിശ്വാസങ്ങളേറ്റത്. അവരിലുറങ്ങി ഉണർന്നത് ......
കുഞ്ഞിച്ചട്ടിയിലെ ‘റ’ യും മൊന്തയിലെ ‘പായസ’വും
ലേഖനംപ്രസാദ് കാക്കശ്ശേരി(വിശപ്പും നീതിയും പ്രമേയമാകുന്ന കോവിലന്റെ കഥകളെക്കുറിച്ച് )"ഈ ലോകത്തിലെ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പഴക്കമെത്തിയ ഒരു ശവക്കുഴി മാന്തണം എന്ന് എനിക്ക് അഭിപ്രായമുണ്ട്."(കോവിലൻ -'ഒരു കഷ്ണം അസ്ഥി ' )ഉള്ളറിഞ്ഞതും കണ്ടറിഞ്ഞതും...
ഒന്നും മറക്കാതെ ‘പറയാൻ മറന്ന കഥകൾ’
സജീർ. എസ്. ആർ. പിസമൂഹം ട്രാൻസ് ജന്റര്‍ കമ്മ്യൂണിറ്റിയോട് ചെയ്തതൊന്നും മറന്നിട്ടില്ലെന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് കേരള പ്രൈഡ് 2018 ന്റെ വേദിയിൽ 'പറയാൻ മറന്ന കഥകൾ' എന്ന നാടകം അരങ്ങേറിയത്.ട്രാൻസ് ജന്റര്‍ പോളിസിയുടേയും മെട്രോയിലെ ജോലിയുടേയും പേരിൽ സർക്കാർ...


