HomePROFILESവി. കെ. അനില്‍കുമാര്‍

വി. കെ. അനില്‍കുമാര്‍

Published on

spot_imgspot_img

എഴുത്തുകാരൻ 
തൃക്കരിപ്പൂർ | കാസർഗോഡ്

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു.

മേലേരി The Pyre , ദൈവക്കരു,The Memoirs of a Tragic God കനലാടി Only the Frail body between Man and God തുടങ്ങിയ ഡോക്യുമെന്‍ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയുടെ ഇന്‍റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലേക്ക് മേലേരി, ദൈവക്കരു എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരിലെ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു നടത്തിയ ഡോക്യുമെന്ററി മത്സരത്തില്‍ മേലേരി മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ‘ദൈവക്കരു’വിന് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചു. കനലാടിക്ക് മികച്ച കഥേതര ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു.

ഭാര്യ ഗ്രീഷ്മ. മകന്‍ യതി ആത്മജ്

കൃതികള്‍

  • മുന്നൂറ്റി ഒന്നാമത്തെ രാമായണം
  • എകര്‍ന്ന മലപോലെ പടര്‍ന്ന വള്ളി പോലെ

ഫോൺ 98 98952 80511
ഇ മെയിൽ
anilksna@gmail.com

പൈനാണിപ്പെട്ടി

spot_img

1 COMMENT

  1. രാവിലെ തന്നെ പൈനാണിപ്പെട്ടി തുറന്ന് താങ്കൾ എടുത്തു വെച്ച നാട്ടി കണ്ടത്തിന്റെ വരമ്പിൽ ഇറങ്ങി….

    ശരിയാണ്…. കവി പാടിയ ആ ഇത്തിരി കൊന്നപ്പൂവിന്റെ മണമുള്ള മൂക്കുകളും…മാച്ചുന തട്ടിയ ചുണ്ടുകളും…ആ പഴമയും .. താങ്കളുടെ കൂട്ട് കണ്ടം കണ്ടവരും ഇപ്പോൾ വിരലിൽ എണ്ണിയെടുക്കാവുന്ന മട്ടിൽ ആയിട്ടുണ്ട്..

    വയൽ തന്നെ നോക്കുകുത്തി ആയതു പോലെ നമ്മുടെ ജീവിതവും നോക്കുകുത്തിയായി മാറിയില്ലേ…

    കുഞ്ഞികുറുക്കൻ ഇപ്പോൾ എന്റെ വീട്ടു മുറ്റത്ത് ചെരുപ്പ് കടിച്ചു മുറിച്ചു രസിക്കുന്ന കാഴ്ചയാണ് ഞാൻ എന്നും രാത്രി കാണുന്നത്…

    അവൻ ഒരു ശല്യക്കാരനായി മാറിയിട്ടുണ്ട്…
    തൽക്കാലം എന്റെ നല്ല “ചെരുപ്പുകൾ” അകത്ത് വച്ച് എന്റെ മിനുസമുള്ള കോലായ പറ പറ തൂറി നിറക്കാതിരിക്കാൻ ഒരു ചെറു വേലികെട്ടി..വെളിച്ചം കെടുത്തി…അകത്ത് നിന്നും നോക്കിയിരിപ്പാണ് ഞാൻ…

    കാരണം ഇത്തിരി മണം എന്നിൽ ബാക്കിയുള്ളതിനാൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...