Homeസിനിമവീണ്ടും കൊച്ചിയുടെ പശ്ചാത്തലവുമായി രാജീവ് രവി എത്തുന്നു

വീണ്ടും കൊച്ചിയുടെ പശ്ചാത്തലവുമായി രാജീവ് രവി എത്തുന്നു

Published on

spot_img

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി വീണ്ടും കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കാന്‍ ഒരുങ്ങുന്നു. ഇത്തവണ പ്രധാന വേഷങ്ങളിലായി എത്തുന്നത് നിവിന്‍ പോളിയും നിമിഷ സജയനുമാണ്. കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

രാജീവ് രവിയുടെ സംവിധാനത്തില്‍ പിറക്കാന്‍ പോകുന്ന നാലാമത്തെ ചിത്രമാണിത്. ഇതിന് മുന്‍പ് ചെയ്ത അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളും സംവദിച്ചത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളുമായിരുന്നു. ഈ ചിത്രത്തിലും കൊച്ചിയിലെ മനുഷ്യരുടെ ജീവിതത്തിന്റെ രക്തം പുരണ്ട ഒരേടാണ് വരച്ചു കാട്ടാന്‍ പോകുന്നത്.

Latest articles

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

More like this

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....