Homeസാഹിത്യം
സാഹിത്യം
പുരസ്കാരസമർപ്പണം
കോട്ടയം: 2017 ലെ ഇ. പി. വാസുദേവൻ ഗുരുക്കൾ പുരസ്കാരം തിരുവനന്തപുരം സി.വി.എൻ. കളരിയിലെ ശ്രീ ജി .സത്യനാരായണൻ ഗുരുക്കൾക്ക് . നവംബർ 26ന് കടുത്തുരുത്തി ഗൗരീ ശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക...
കോട്ടയം പുഷ്പനാഥ് അന്തരിച്ചു
മലയാളത്തില്‍ അപസര്‍പ്പക നോവലുകള്‍ക്ക് ജനപ്രിയ മുഖം നല്‍കിയ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍ രാവിലെ പത്തു മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകന്‍ സലീം പുഷ്പനാഥ്...
കുന്നിൻമോളിലെ രാത്രി
സുനിത ഗണേഷ്കുന്നിൻമോളിലെ
പച്ചവിരിച്ച സമതലോദ്യാനത്തിൽ
മഞ്ഞു തുള്ളികൾ പൂക്കളോട്
കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി
ഹിമമുത്തുകളെ ചുംബിച്ചെടുത്തു
തേൻ കണങ്ങളാക്കി
മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ
പൂത്തുനിന്ന പനിനീർച്ചാമ്പ
സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ
ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ
പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി,
മധുരിക്കും മകരന്ദം
നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്...
നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ
മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ,
പൊയ്കയിലേക്കു പെയ്തിറങ്ങിയ
തുഷാരകമ്പളം പുതച്ച്,
അവളങ്ങനെ......
പഴയകാല പാട്ടുകള്‍ക്ക് ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നു- ബാപ്പുവാവാട്
താമരശ്ശേരി: ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള കരുത്തും ഭംഗിയും പഴയകാല പാട്ടുകള്‍ക്കുണ്ടായിരുന്നുവെന്നും നവോത്ഥാനകേരളം കെട്ടിപ്പടുക്കുന്നതില്‍ സാഹിത്യകാരന്‍മാരും പങ്കുവഹിച്ചിട്ടുണ്ടെന്നും ഗാനരചയിതാവ് ബാപ്പു വാവാട് അഭിപ്രായപ്പെട്ടു. പൂനൂര്‍ അല സാഹിത്യവേദിയുടെ അക്ഷരോത്സവത്തില്‍ സാഹിത്യസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും
രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...
കർക്കിടകവാവ്
പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ
നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി....
പിതൃക്കൾക്കുനീട്ടുമ്പോൾ...
നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന്
അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ...
നമ്മൾ തീർത്തും അപരിചിതരായിരുന്നു..!
നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്,
അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ
ഓർമ്മയുദിചില്ലയിരിക്കാം...
പണ്ട് അതെ...
മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം എം. ബാനിഷിന്
യുജിസി-സിഇസി ദേശീയ വീഡിയോ ഡോക്യുമെൻററി മത്സരത്തിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം കാലിക്കറ്റ് സർവകലാശാല എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ (ഇ.എം.എം.ആര്‍.സി) ക്യാമറാമാൻ എം. ബാനിഷിന് ലഭിച്ചു. അസീസ് തരുവണയുടെ വയനാടൻ രാമായണത്തെ ആസ്പദമാക്കി ...
ചെറുകഥാ പുരസ്കാരത്തിലേക്കുള്ള രചനകൾ ക്ഷണിക്കുന്നു
സുപ്രഭാതം ദിനപത്രവും വേൾഡ് വൊയേജ് ടൂർസ് പാലക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ചെറുകഥാ പുരസ്കാരത്തിലേക്കുള്ള രചനകൾ സ്വീകരിക്കുന്നു.മുമ്പ് പ്രസിദ്ധീകരിക്കാത്തതും ഏഴ് ഫുൾസ്ക്യാപ്പിൽ കവിയാത്തതുമായ രചനകൾ ജൂലൈ 15ന് മുന്‍പ് ലഭിക്കണം. പുരസ്കാര ജേതാവിന്...
തത്വമസി
മനീഷ് നരണിപ്പുഴഅന്ന്
വല്ലാത്തൊരരാജകത്വത്തിലേക്ക്
പറിച്ചെറിയപ്പെടുംനിശ്ചയിച്ചു വെച്ച
യാത്രാവഴികളെല്ലാം
മറ്റാരാലോ മാറ്റി വരക്കപ്പെടുംയുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ
എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും
എവിടേക്കോ കാടുകയറി
ഏതോ ബോധി വൃക്ഷ തണലിൽ
ശാന്തനാവാൻ ശ്രമിക്കും
അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ
കളിയാക്കുന്ന ഉയിർ പോലെ
പ്രണയം പിന്നെയും ഞെളിപിരി കൊള്ളുംഅപ്പോഴും ഉള്ളമൊരശ്വം കണക്കെ
തോൽക്കാനാവാതെ
നിന്നിലേക്ക്...
ആരോടും പറയാതെ
ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ
നിന്നിലൂടെ
ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ
കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി
തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ
എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ
നേർത്ത സ്വപ്നമായി
വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ
നിന്നെ കവർന്നെടുത്ത്
ആകാശത്തിനുമപ്പുറം
പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു
മഴത്തുള്ളികളായ് പെയ്ത് നിന്നെ
നനയിക്കാറുണ്ട്...ആരും കാണാതെ,
ആരും അറിയാതെ
ജീവശ്വാസം പോലെ
ചേർത്തു വയ്ക്കാൻ...
നീ പോലും അറിയാതെ
നീയുണ്ടാവും...


