Homeസാഹിത്യം
സാഹിത്യം
ഗീത ഹരിഹരന്‍ മൊകേരി കോളേജില്‍
കുറ്റ്യാടി: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ഗീത ഹരിഹരന്‍ മൊകേരി കോളജില്‍ സംസാരിക്കുന്നു. സെന്‍സര്‍ഷിപ്പ്, വിമതശബ്ദങ്ങള്‍, പൊളിറ്റിക്കള്‍ എഡ്ജ് എന്നി വിഷയങ്ങളില്‍ അധികരിച്ച് കൊണ്ടാണ് സംസാരം. ഫെബ്രവരി 9 വെള്ളിയാഴ്ച ആണ് പരിപാടി....
“ചോരമഴ” പ്രകാശിതമായി.
സുനിത ഗണേഷിന്റെ ചോരമഴ എന്ന കവിതാ സമാഹാരം പ്രകാശിതമായി. കോട്ടയത്തു വെച്ചു നടക്കുന്ന ദർശന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ശ്രീ. പോൾ മണലിൽ പ്രൊഫ. ബോബി കെ മാത്യുവിന് നൽകിക്കൊണ്ടാണ് ചോരമഴ പ്രകാശനം...
തത്വമസി
മനീഷ് നരണിപ്പുഴഅന്ന്
വല്ലാത്തൊരരാജകത്വത്തിലേക്ക്
പറിച്ചെറിയപ്പെടുംനിശ്ചയിച്ചു വെച്ച
യാത്രാവഴികളെല്ലാം
മറ്റാരാലോ മാറ്റി വരക്കപ്പെടുംയുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ
എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും
എവിടേക്കോ കാടുകയറി
ഏതോ ബോധി വൃക്ഷ തണലിൽ
ശാന്തനാവാൻ ശ്രമിക്കും
അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ
കളിയാക്കുന്ന ഉയിർ പോലെ
പ്രണയം പിന്നെയും ഞെളിപിരി കൊള്ളുംഅപ്പോഴും ഉള്ളമൊരശ്വം കണക്കെ
തോൽക്കാനാവാതെ
നിന്നിലേക്ക്...
ഒരു പേരില്ലാക്കവിത
ആര്‍ദ്ര വി. എസ്.ഒരു പാട്ട് പാടുമോ?
ഒരു താരാട്ട് പാട്ട്?
അതിനെനിക്ക് പാടാനറിയില്ലല്ലോ!ഒരു കഥ പറയുമോ?
എന്നെക്കുറിച്ച്, നിങ്ങളെക്കുറിച്ച്?
ഞാനൊരു കഥയില്ലാത്തവനല്ലേ!
പിന്നെങ്ങനെ കഥ പറയും!
എങ്കിൽ ഒരു ചിത്രമാവട്ടെ,
രാത്രിയുടെ, പകലിന്റെ ജീവിതത്തിന്റെ
ആരും വരക്കാത്ത ചിത്രം!
ഞാൻ ചിത്രകാരനല്ല,
നിറങ്ങൾ എന്നെ ഭയപ്പെടുത്തുന്നു.
പിന്നെ,...
പുതിയ കവിത
ഷഹൽ സാദിഖ്സമാശ്വാസ
വാക്കുകളുമായി
അന്നാരും എന്റെയടുത്തേക്ക്
വരേണ്ടതില്ല.വേണമെങ്കിൽ
അവസാനത്തെ
അത്താഴം പോലെയൊന്ന്
കൂടാം, അതിന് ശേഷവും
ഞാൻ ജീവിച്ചിരിപ്പുണ്ടാകുമെന്നത്, പ്രത്യേകം ശ്രദ്ധിക്കണം.കാരണം, ഉയിർത്തെഴുന്നേൽക്കാനാകാത്ത വിധം ക്രൂശിക്കുന്നതെന്റെ
പ്രണയത്തെ മാത്രമാണ്.ഹൃദയത്തിലെപ്പഴേ
അതിന് മരണം
സംഭവിച്ചു എന്നത്
തികച്ചും യാദൃശ്ചികം
മാത്രമാണ്.തികട്ടി വരുന്ന
ഓർമകൾക്കിടയിലൂടെ
ഞാനവിടം സന്ദർശിക്കാറുണ്ട്.ഒരു നേരം
നിശബ്ദമായി നിന്ന്
പ്രാർത്ഥിക്കാറുണ്ട്
അത്രയും മതി.
കൂടുതലായൊന്നും
ആഗ്രഹിക്കരുത്.മെയ്മാസപ്പൂക്കൾക്ക്
മണ്ണിൽ വീണാത്മഹത്യ
ചെയ്യാൻ മറ്റൊരു
കാരണം കൂടിയായി
എന്നറിഞ്ഞതിൽ...
കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. രാവിലെ 6.20ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2019ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം,...
പോഞ്ഞിക്കര റാഫി നോവല്‍ പുരസ്‌കാരത്തിന് ഡോ. അശോക് ഡിക്രൂസിന്
പോഞ്ഞിക്കര റാഫി നോവല്‍ പുരസ്‌കാരത്തിന് ഡോ. അശോക് ഡിക്രൂസ് അര്‍ഹനായി. 'പെന്‍ഡുലം' എന്ന നോവലാണ് ഇദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത മാധ്യമ നിരൂപകന്‍,...
ഡയറികൾ ഒത്തു നോക്കുമ്പോൾ
ചീമഞാൻ അവിടെയെത്തുമ്പോൾ
അവരെല്ലാം രേഖകൾ തേടിയുള്ള
ഓട്ടത്തിനിടയിലായിരുന്നു.
ഓടിയിട്ടുമോടിയിട്ടും ഒന്നുമേ -
കണ്ടെത്താനാവാത്തവർ
കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക്
കീഴടങ്ങുന്നതിനായി നടക്കുന്നു.
വാശി പിടിക്കുന്നവരെ വലിച്ചിഴയ്ക്കുന്നു.ഈ രാജ്യം എന്നെ പേടിപ്പിക്കുകയാണ്.
എവിടെ നോക്കിയാലും ശവങ്ങൾ മാത്രം,
ചോരയുടെ നാറിയ മണം.
ആരുടെയൊക്കെയോ നാവുകളെ
അറുത്തുമാറ്റി വഴികളിലെല്ലാം
ഉപ്പിലിട്ടു വെച്ചിട്ടുമുണ്ട്.
ഒരു കാലത്ത് ഇവിടെ നാവുള്ളവർ
ജീവിച്ചിരുന്നുവെന്ന...
പുസ്തകപ്രകാശനവും ചവറ അനുസ്‌മരണവും
ചവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ സാമൂഹിക നവോത്‌ഥാനപ്രക്രിയയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ ചാവറയച്ചന്റെ നൂറ്റിയൻപതാമത് അനുസ്മരണദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. മെയ് 12 നു രാവിലെ ദേവഗിരി സി എം ഐ...
കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരം
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 6ന് രാവിലെ 10ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്...


