Homeലേഖനങ്ങൾ

ലേഖനങ്ങൾ

“ആയിഷ ഇന്ദിരാഗാന്ധിയാണ്”

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി....

ഗോവിന്ദസ്മരണ

സി.ടി.തങ്കച്ചൻഎഴുത്തോ നിന്റെ കഴുത്തോ എറെക്കൂറേതിനോട് എന്നു ചോദിച്ചൊരുവൻ എന്നരികിൽ വരും മുമ്പെ എന്റെ ദൈവമേ നീ ഉണ്മയെങ്കിൽ എന്നെ കെട്ടിയെടുത്തേക്ക് നരകത്തിലെങ്കിലങ്ങോട്ട്....1975 ലെ അടിയന്തിരാവസ്ഥക്കാലത്താണ് മുകളിലുദ്ധരിച്ച കവിതയെഴുതി കവി എം ഗോവിന്ദൻ ഇങ്ങനെ പ്രതിഷേധിച്ചത്..കവിയും ചിന്തകനും ഹ്യൂമനിസ്റ്റുമായിരുന്ന എം .ഗോവിന്ദൻ ഓർമ്മയായിട്ട് ഇന്നേക്ക്...

ഞാൻ ഒരു കുട്ടിയല്ല. ഒരു വ്യക്തിയാണ്.

 ഷൗക്കത്ത്‌സമത്വമെന്നത് ജൈവികമല്ല. ജൈവികമായി നാം ഓരോരുത്തരും ഓരോന്നാണ്. പരസ്പര ബഹുമാനമാണ് വേണ്ടത്. എല്ലാവരും ഒരുപോലെ വ്യക്തികളാണെന്നുള്ള തിരിച്ചറിവാണാവശ്യം. സമത്വമാണ് വിഷയം. സ്ത്രീ പുരുഷ സമത്വം തന്നെ. മതപരമായും തത്വചിന്താപരമായും സാമൂഹിക ശാസ്ത്രപരമായും ജൈവികമായുമെല്ലാം ചർച്ചകൾ...

കർണ്ണികാരം പൂത്തു തളിർത്തു

നന്ദിനി മേനോൻനാലുനാൾ മുന്നെ അച്ഛൻ വലിയ കാർഡ്ബോർഡ് പെട്ടി നിറയെ പടക്കങ്ങൾ കൊണ്ടുവരുന്നതോടൊപ്പം വിഷുവും എത്തുന്നു. ഇടനാഴിയിൽ കനത്ത സുരക്ഷാവലയത്തിൽ ഇരിക്കുന്ന പെട്ടിയെ ഏട്ടനും ദേവനും വലം വെക്കാൻ തുടങ്ങും. ദേവൻ, അമ്മയുടെ...

ചക്കക്കുഞ്ഞുങ്ങളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുന്നതെങ്ങനെ? കൃത്രിമ പരാഗണം എങ്ങനെ നടത്താം?

ചക്ക വിശേഷങ്ങളുമായി ചിത്രകാരൻ വി.എം ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്ളാവിൻപൂവിനെ പരിചയപ്പെടുത്തിയപ്പോൾ മിക്കവർക്കും അതൊരു പുതിയ അറിവായിരുന്നു.വളരെ കുറച്ചുപേർക്ക് സംശയം ബാക്കി. വേറെ ചിലർ എഫ്ബിയുടെ പാരമ്പര്യം കാത്തു. പരിഹാസം...പുഞ്ഞം...ഞങ്ങൾക്കിതൊക്കെ പണ്ടേ അറിയാമായിരുന്നു....Etc. സാരമില്ല, വിത്തിന്റെ...

അതിയടം കണ്ണപ്പെരുവണ്ണാൻ : അസ്തമിച്ചാലും പ്രഭ ചൊരിയുന്ന നിത്യനക്ഷത്രം

മധു.കെ. ഫോട്ടോ: ശ്രീ. വരുൺ അടുത്തിലഉത്തര കേരളത്തിലെ തെയ്യ നഭസ്സിലെ വിസ്മയ സൂര്യൻ അസ്തമിച്ചു. എങ്കിലും ആ കണ്ഠത്തിൽ നിന്നുതിർന്ന തോറ്റംപാട്ടിന്റേയും ഗന്ധർവൻ പാട്ടിന്റേയും കുറുന്തിനി പാട്ടിന്റേയും നാദ നിർഝരിയും, ആ കാലുകളിലൂടെ ഉരുവം കൊണ്ട താളക്രമങ്ങളും ചിലമ്പൊലിയും തലമുറകളിലൂടെ പുനർജ്ജനിച്ചു...

നിറങ്ങളിൽ ഒളിച്ചുപോകുന്നവൻ

ജിഷ്ണു രവീന്ദ്രൻ"പാട്ടും വരയുമല്ലാതെ വേറെ പണിയൊന്നുമില്ലേ" എന്നു ചോദിക്കുന്ന "മാന്യമായ" ജോലി ചെയ്യുന്നവർക്കുള്ള ഉത്തരമാണ് സുബേഷ് പദ്മനാഭന്റെ ചിത്രങ്ങൾ. ലോക്ക്ഡൗണ് പ്രഖ്യാപിച്ച് വീട്ടിലിരുത്തിയാലും തിരക്കിലാണെന്ന് അയാൾ തലയുയർത്തിപിടിച്ച് പറയും. "സമയം കിട്ടുമ്പോൾ വരയ്ക്കാം"...

യതിയോർമ്മകൾ

ഷൗക്കത്ത്നവംബര്‍ രണ്ട് ഗുരു നിത്യയുടെ ജന്മദിനം..... എത്ര എഴുതിയാലും തീരാത്ത കരുണാര്‍ദ്രമായ കവിതയാണവന്‍.പിടിവിട്ടുപോയ പട്ടത്തെ ആകാശത്തുതന്നെ ബന്ധിച്ചവന്‍.നീ നിന്‍റെ വഴിയില്‍ നിന്നെ തേടുകയെന്ന്‌ആകാശനീലിമയിലിരുന്ന്അരുള്‍മൊഴിയായവന്‍.അതെന്നോ ഇതെന്നോ അലയേണ്ടെന്ന്ഹൃദയത്തില്‍ അടക്കം പറഞ്ഞവന്‍.ഗുരുത്വമെന്നാല്‍ നാം നമ്മെയൊന്ന്സ്നേഹത്തോ‌ടെ തൊ‌ടലാണെന്ന്സൗമ്യമൊഴിയായവന്‍.ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും അതതിന്‍റെ ലോകങ്ങളില്‍ആര്‍ദ്രതയോടെ കര്‍‍മ്മനിരതമാക്കലാണ്ധ്യാനമെന്ന് പകര്‍ന്നവന്‍.ആത്മീയതയെന്നാല്‍...

പുതു മഴ, പുതു മണം, പുതിയ ക്ലാസ്!

അനഘ സുരേഷ്പരക്കുന്ന നറുമണത്തോടെയും ചാറ്റല്‍ മഴയോടെയും വേനലവധിക്ക് ശേഷം സ്‌കൂള്‍ അങ്കണം വീണ്ടും സജീവമായി. ആശങ്കകള്‍ക്കെല്ലാം വിടചൊല്ലി സാധാരണഗതിയിലേക്ക് കോഴിക്കോടും കാല്‍വെച്ചു. പതിവിന് വ്യത്യസ്തമായി രണ്ടര മാസത്തെ അവധി കഴിഞ്ഞാണ് കോഴിക്കോടും സമീപ...

ഡിപ്രഷൻ

 ഷൗക്കത്ത്പാശ്ചാത്യരെ നോക്കി പരിഹസിച്ചു കൊണ്ടും പൗരസ്ത്യതയിൽ അഭിമാനിച്ചുകൊണ്ടും എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അവരെ നോക്കൂ. എല്ലാവരും ഡിപ്രഷൻ അനുഭവിക്കുന്നു. കൗൺസിലിങിന് വിധേയരാകുന്നു. മനശ്ശാസ്ത്രജ്ഞരെ കാണാത്ത, മാനസിക പിരിമുറുക്കത്തിന് മരുന്നു കഴിക്കാത്ത ആരുണ്ടവിടെ?...
spot_imgspot_img