Homeലേഖനങ്ങൾ
ലേഖനങ്ങൾ
പാഴാവരുതേയെന്നു പ്രാർത്ഥിച്ച് പകർന്നു തന്നവർക്ക്
പി ആർ രഘുനാഥ്പല തരക്കാരായിരുന്നു അവർ. എന്നെ പഠിപ്പിച്ച അധ്യാപകർ. നിങ്ങളെ പഠിപ്പിച്ച, പഠിപ്പിക്കുന്ന അധ്യാപകർ. അവർ ഓർമ്മകളായും ഗന്ധങ്ങളായും സ്പർശങ്ങളായും കയ്പായും മധുരമായും തല്ലലായും തലോടലായും വല്ലപ്പോഴും കടന്നു വരും. ക്ഷണനേരം...
പുതു മഴ, പുതു മണം, പുതിയ ക്ലാസ്!
അനഘ സുരേഷ്പരക്കുന്ന നറുമണത്തോടെയും ചാറ്റല്‍ മഴയോടെയും വേനലവധിക്ക് ശേഷം സ്‌കൂള്‍ അങ്കണം വീണ്ടും സജീവമായി. ആശങ്കകള്‍ക്കെല്ലാം വിടചൊല്ലി സാധാരണഗതിയിലേക്ക് കോഴിക്കോടും കാല്‍വെച്ചു. പതിവിന് വ്യത്യസ്തമായി രണ്ടര മാസത്തെ അവധി കഴിഞ്ഞാണ് കോഴിക്കോടും സമീപ...
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം
1991 ൽ യുനെസ്കോയുടെ ജനറൽ കോൺഫറൻസിലെ ഇരുപത്തെ ആറാം സെഷനിൽ അംഗീകരിക്കപ്പെട്ട ഒരു ശുപാർശയെത്തുടർന്ന് 1993ല്‍ യു.എൻ ആണ് ആദ്യമായി മാധ്യമ സ്വാതന്ത്ര്യ ദിനം പ്രഖ്യാപിച്ചത്. ഈ ദിനത്തിൽ മാധ്യമ പ്രവർത്തകർ തങ്ങൾക്ക്...
മനോജേട്ടനാണ് താരം!
അനഘ സുരേഷ്ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബ്ബത്ത് വേണമെന്ന് തിലകന്‍ പറയുമ്പോള്‍ വിളമ്പുന്ന ഓരോ ഭക്ഷണവും മൊഹബ്ബത്തിനാല്‍ നിറയ്ക്കുന്നൊരിടമുണ്ട്. അങ്ങ് തലസ്ഥാന നഗരിയില്‍. ആ മൊഹബ്ബത്തൊന്നു കൊണ്ടുമാത്രമായിരിക്കാം വീണ്ടും വീണ്ടും അവിടേക്കാകര്‍ഷിക്കപ്പെടുന്നതും. വിശക്കുന്നവന്റെ...
ജീവിതരസം പഠിപ്പിക്കുന്ന ഒരു ഗുരുകുലം
ഡോ. കെ എസ് കൃഷ്ണകുമാർരസ ഗുരുകുലയിൽ ഒരിക്കലെങ്കിലും പോകണം. രസ കാണാതെ, രസയിൽ ഒരു പകലെങ്കിലും ചെലവഴിക്കാതെ മരിച്ചുപോകരുത്. അത് വലിയ ജന്മനഷ്ടമാകും. ഇങ്ങനെ കടുപ്പിച്ച് പറയേണ്ടി വരികയാണ്. ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി കൈവിട്ടുപ്പോയി...
“ആയിഷ ഇന്ദിരാഗാന്ധിയാണ്”
13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി....
ദസ്തയേവ്സ്കിയുടെ ചോരഗന്ധം
ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...
മലയ്ക്കപ്പുറത്തിരുന്ന് പുകവലിക്കുന്ന ആന
ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! - 1
മൈന ഉമൈബാൻഒരുകാലത്ത് ഞങ്ങളുടെ നാട്ടിലെ ആളുകള്‍ ഉച്ചയ്‌ക്കുശേഷം പുറത്തിറങ്ങാറില്ലായിരുന്നു. അന്നേരത്ത് പറമ്പിന്റെ അതിരോ മുറ്റമോ തിരിച്ചറിയാത്തവിധം മഞ്ഞായിരുന്നു. കോട പരക്കാന്‍ തുടങ്ങിയാല്‍ ഇരുട്ടായി എന്ന തോന്നലായിരുന്നു...
ചാനലിൽ ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ
ചാനലുകളിൽ നാടകം ടെലികാസ്റ്റ് ചെയ്യുന്നത് മലയാള നാടകവേദിയെയും നാടകപ്രവർത്തകരെയും ആത്യന്തികമായി ഏതൊക്കെ രീതിയിൽ സ്വാധീനിക്കപ്പെടും എന്നതിനെക്കുറിച്ച് പ്രമുഖ നാടകരചയിതാവ് മുഹാദ് വെമ്പായം...
“ദാമോദരൻ പാപ്പന്റെ പുട്ട് കട”
ഡോ.കെ.എസ്.കൃഷ്ണകുമാർഅങ്ങനെയും ഒരു പേരില്ല ഈ ചായക്കടയ്ക്ക്. അരനൂറ്റാണ്ടായി പുലർച്ച നാലുമണി മുതൽ രാത്രി എട്ടുവരേക്കുംനാടൻ അരിപുട്ടും കുറുമയും കടല റോസ്റ്റും കൊളളിയും കിട്ടുന്ന ഈ ചെറുപുരയെ ഭക്ഷണപ്രിയർ വിളിക്കുന്നത് "ദാമോദരൻ പാപ്പന്റെ കട"...


