HomePROFILESപി. ശിവപ്രസാദ്

പി. ശിവപ്രസാദ്

Published on

spot_img

കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ

മൈനാഗപ്പള്ളിയിൽ ( കൊല്ലം ജില്ല) ജനനം.

കടപ്പ എൽ. വി. യു. പി. എസ്., വേങ്ങ മിലാദേ ഷെരീഫ് ഹൈസ്‌കൂൾ, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് എന്നിവിടങ്ങളിൽ പഠനം. 

പത്ത് വർഷക്കാലം സൗദി അറേബ്യയിൽ തൊഴിൽ ചെയ്തു. പതിനൊന്ന് വർഷമായി യു.എ. ഇ.യിൽ വിവിധ എമിറേറ്റുകളിൽ ജോലിചെയ്യുന്നു.  യുവകലാസാഹിതിയിലും അക്ഷരക്കൂട്ടത്തിലും സജീവം. 

സൃഷ്ടികൾ

ആദ്യ കവിതാ പുസ്തകം കൂട്ടം.കോം 2011 ൽ  പ്രസിദ്ധീകരിച്ച ‘നീലക്കൊടുവേലിയുടെ വിത്ത് ‘.

അന്തരിച്ച മാധ്യമ പ്രവർത്തകൻ വി. എം. സതീഷിനെക്കുറിച്ചുള്ള നാല്പത്തൊമ്പത് എഴുത്തുകാരുടെ അനുസ്മരണക്കുറിപ്പുകൾ സമാഹരിച്ച് അക്ഷരക്കൂട്ടം പ്രസിദ്ധീകരിച്ച  ‘വി. എം. സതീഷ് – എഡിറ്റ് ചെയ്യാത്ത ജീവിതം’ എന്ന പുസ്തകത്തിന്റെ എഡിറ്ററായിരുന്നു. 

രണ്ടാമത്തെ സമാഹാരം ‘മരിക്കാത്ത കോശങ്ങളുടെ സംഗീതം’ 2019 ൽ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾ

അറ്റ്ലസ്-ഏഷ്യാനെറ്റ് കവിതാ പുരസ്‌കാരം (2002 , 2003)
അറ്റ്ലസ്-കൈരളി കവിതാ 
പുരസ്കാരം  (2004)
ദുബൈ കൈരളി കലാകേന്ദ്രം കവിതാ പുരസ്കാരം (2003)
പ്രവാസി 
ബുക്ട്രസ്റ്റ് കവിതാ പുരസ്കാരം (2012)
ഇന്ത്യൻ അസ്സോസിയേഷൻ ഷാർജ സാഹിത്യ 
പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കുടുംബം

അച്ഛൻ: പ്രഭാകരൻ പിള്ള,
അമ്മ: ശാന്തകുമാരി.
ജീവിത പങ്കാളി: മായാദേവി. എസ്
മക്കൾ: ചാരുകേശ്, നിളാദേവി, പാർവണേന്ദു.

E-mail : [email protected]
Mobile Phone : +971 55 244 0840 

നാട്ടിലെ വിലാസം:

Kaavyachandrika, Kadappa
Mynagappally Post
Kollam – 690 519.

Latest articles

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

ഗോത്രം

ഗോത്രകവിത സിജു സി മീന ചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി...

More like this

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...