ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
പല കലാലയങ്ങളും കാര്യാലയങ്ങളും (office) ആശുപത്രികളും ചില ഗവൺമെൻ്റ് സ്ഥാപനങ്ങളും കുന്നിൻ മുകളിലോ ഏതെങ്കിലും ഗ്രാമപ്രാന്തങ്ങളിലോ ആയിരിക്കും...
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
പഠിപ്പിലും പത്രാസിലും നെഗളിച്ച്, ദുരഭിമാനം പൂണ്ട് വീട്ടിലെ മറ്റു പണികളൊന്നും ചെയ്യാതെ കൂട്ടുകൂടി നടന്നിരുന്ന കാലം. പെൻഷൻ...
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
കാലം ഡിസംബർ രണ്ടായിരം. സായംസന്ധ്യ. അംബര ചെരുവിൽ പ്രകൃതിയുടെ ചിത്രകാരൻ വർണ്ണവിസ്മയങ്ങൾ വിതച്ച് കളമൊഴിയാനുള്ള തിരക്കിലായിരുന്നു. അകലെ...
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
ബംഗളുരുവിലെ ദേവനഹള്ളി വിമാനത്താവളത്തിനടുത്തുള്ള ഒരു കോളജിൽ കേന്റീൻ നടത്തി വരുന്ന കാലം. കൂററൻ ഗേറ്റിൽ 'മാനേജ്മെന്റ് ആന്റ്
സയൻസ്...
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
തൊണ്ണൂറുകളിലെ ബംഗളൂരു നഗരം ചുറ്റിലും പത്ത് കിലോമീറ്റർ ദൂരപരിധിയിലൊതുങ്ങിയിരുന്നു. അതിനപ്പുറമൊക്കെ ചെറിയ ടൗണും
കടകളും പെട്ടിക്കടയും ഒറ്റപ്പെട്ട വീടുകളും...
കഥ
അഭിനന്ദ്
ഒന്ന്
ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...
കവിത
മനീഷ
തോറ്റുപോയവൾ
കവിതയെഴുതുമ്പോൾ
കടലാസ്സിൽ വിഷാദത്തിന്റെ
കരിനീല മഷി പടരും
വരികളിൽ ക്ലാവ് പിടിച്ച
ജീവിതം പറ്റിനിൽക്കും.
കല്ലിലുരച്ചിട്ടും
ബാക്കി നിൽക്കുന്ന
വരാൽ ചെതുമ്പൽ കണക്കെ
നിരാസത്തിന്റെ പാടുകൾ
വരികളിലൊട്ടി നിൽക്കും.
അവളുടുക്കാൻ കൊതിച്ച
ചേല കണക്കെ...