SEQUEL 92

റോഡ് ലേവറിൽ പിറന്ന മാരത്തോൺ ക്ലാസിക്

പവലിയൻ ജാസിർ കോട്ടക്കുത്ത് സ്റ്റെഫി ഗ്രാഫ് -മാർട്ടിന നവരത്ലോവ, ആന്ദ്രേ അഗാസി - പീറ്റ് സാംപ്രസ്, ബ്യോൻ ബോർഗ് - ജോൺ മക്എൻറൊ, റോഡ് ലാവർ -കെൻ റോസ്വാൾ, ഫെഡറർ - നദാൽ തുടങ്ങി ടെന്നീസ്...

All Quiet on the Western Front

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: All Quiet on the Western Front Director: Edward Berger Year: 2022 Language: German ഒന്നാം ലോകമഹായുദ്ധം നടക്കുകയാണ്. ജര്‍മനി ധാരാളമായി യുവാക്കളെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. പോളും സുഹൃത്തുക്കളും...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്. VAR അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന മുറവിളി ഇന്നും ശക്തമായി ഉയരുന്നു....

നാട് കടക്കും വാക്കുകൾ – ‘കുഞ്ഞി’

  അനിലേഷ് അനുരാഗ് കുട്ടികൾ വളർന്ന് മുതിർന്നവരാകുമെന്ന് ഞാൻ കരുതുന്നില്ല. പൂജ്യത്തിൽ നിന്ന് മരണത്തിലേക്ക് വരച്ച, വളർച്ചയുടെ രേഖീയമായ തുടർയാത്രയാണ് ജീവിതമെന്നത് ഒരു ജീവശാസ്ത്രപരമായ ധാരണയാണ്; പക്ഷെ,ഇതുവരെ ഒഴുകിക്കടന്ന ജീവിതഘട്ടങ്ങളെക്കുറിച്ച് ഒന്നോർത്തു നോക്കൂ; പരസ്പരമേതുമില്ലാത്ത ദ്വീപുകൾ...

ഗോത്രം

ഗോത്രകവിത സിജു സി മീന ചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി മുട്ടാത്ത, ചന്തി കാണുന്ന പാന്റ്സിന്റെ പോക്കറ്റിൽ 'തൊട്ടുതോണ്ടു'ന്നതെടുത്തു കാലിലൊരു ചരടും വലിച്ചു കെട്ടി സോക്സിടാതെ നിറമുള്ള ഷൂസ് കാലിൽ...

വഴിയോരം, കടലോരം

ഫോട്ടോസ്റ്റോറി സിജിൽ യാത്രയ്ക്ക് ഇറങ്ങുമ്പോഴൊക്കെ പരമാവധി ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്. കയ്യിലെപ്പോഴും കരുതുന്ന ഫോണിലേക്ക് നല്ല നിമിഷങ്ങളെ പകർത്തി വെക്കാനും ശ്രമിക്കാറുണ്ട്. യാത്രയുടെ വലിപ്പചെറുപ്പം എന്നെയൊട്ടും അലട്ടാറില്ല. അതുകൊണ്ട് തന്നെ, ദൃശ്യങ്ങളിൽ അലസമായി പുറത്തേക്കിറങ്ങുമ്പോൾ പകർത്തിയതും, മുന്നൊരുക്കത്തോടെ...

കാറ്റ് നമ്മെ കൊണ്ടുപോകുന്നിടങ്ങളില്‍ കാറ്റിനുമുൻപേ ചെന്ന് നിൽക്കാനാകുമോ ?

ആത്മാവിന്റെ പരിഭാഷകള്‍ - ഭാഗം 10 ഡോ. രോഷ്നി സ്വപ്ന The Wind Will Carry Us എന്ന പേരില്‍ ഇറാനിയന്‍ കവിയായ Forough Farrokhzad എഴുതിയ ഒരു കവിതയുണ്ട് . ‘’എന്റെ രാത്രിയിൽ, ഏറ്റം ലളിതമായി കാറ്റ് ഇലകളുമായി കൂട്ടി മുട്ടാൻ...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു, പരിശോധനയ്ക്ക് വരി നിൽക്കുമ്പോൾ പോലും അഭയൻ കരുതിയിരുന്നത്. പക്ഷെ, പനിമാറി തലപൊന്തി തുടങ്ങിയപ്പോൾ...
spot_imgspot_img